Wednesday 22 March 2017

2014 ഇൽ പരാതി അയച്ചതിന്റെ കോപ്പി,. 2015 ഇൽ ഉപ രാഷ്ട്ര പാതി ഇതിനെ പറ്റി അന്വേഷിക്കാൻ ഉത്തരവും ഇറക്കി.

https://www.facebook.com/OnlineHumanRights/posts/1864427407144237

കുട്ടികൾക്ക്പ്ര നൽകുന്ന പ്രധിരോധ കുത്തിവയ്പ്പിൽ ബിൽ ഗേറ്റ്സ് മരുന്ന് പരീക്ഷണം നടത്തുന്നു എന്ന് കാണിച്ചു, കൊണ്ടും, ബിൽ ഗേറ്റ്സ് ഇത് തുറന്നു പറയുന്നവ വീഡിയോ, വിവരാവകാശ രേഖകൾ , മറ്റു തെളിവുകൾ എന്നിവ സഹിതം  രാഷ്ട്ര പ്രതിക്കും,പ്രധാന മന്ദ്രി, എല്ലാ രഹസ്യഅന്യോഷണ വിഭാഗം, എല്ലാ സംസ്ഥാനത്തിലെ മുഖ്യ മന്ദ്രി , എല്ലാ സംസ്ഥാനത്തിലെ ഹൈ കോടതി, എല്ലാ സംസ്ഥാനത്തിലെ പ്രധാന പ്രസ് ക്ലബ് , പാർലമെന്റ് , നിയമ സഭ തുടങ്ങിയ ഇന്ത്യയിലെ നിരവധി സ്ഥലങ്ങളിലേക്ക് 2014 ഇൽ പരാതി അയച്ചതിന്റെ കോപ്പി,. 2015 ഇൽ ഉപ രാഷ്ട്ര പാതി ഇതിനെ പറ്റി അന്വേഷിക്കാൻ ഉത്തരവും ഇറക്കി.

എന്നാൽ പ്രതിരോധ വാക്സിനെ പറ്റി കുപ്രചാരണം നടത്തി എന്ന പേരിൽ പല പ്രമുഖ ഡോക്ടർ മാരും
പല സ്ഥലങ്ങളിലും പരാതി നൽകിയെങ്കിലും, ഇത്രയും തെളിവുകൾ നൽകിയപ്പോൾ കേസ് എടുത്തില്ല എന്ന് മാത്രമല്ല , കുട്ടികളോട് ചെയ്യുന്ന ഈ മരുന്ന് പരീക്ഷണത്തിനെതിരെ സർക്കാരോ , ആരോഗ്യ വകുപ്പോ, ബാലാവകാശ കമ്മീഷനോ, മനുഷ്യാവകാശ കമ്മീഷനോ ഒരു നടപടിയും എടുത്തില്ല.


 എന്നാൽ രാഷ്ട്ര പ്രതിയുടെ അന്വേഷണത്തിൽ ഇത് സത്യമാണെന്നു തെളിഞ്ഞു . നിരവധി ആദിവാസികളിലും, ഗര്ഭിണികളിലും, കേരളം  , തമിഴ്‌നാട് എന്നെ സ്റ്റേറ്റിലും കുട്ടിൾക്കു നൽകുന്ന പ്രധിരോധ വാക്സിനിൽ കൂടി വിവിധ മരുന്ന് പരീക്ഷണവും, ജന സംഖ്യ നിയന്ദ്രിക്കുന്ന പരീക്ഷണവും നടത്തി നിരവധി കുട്ടികൾ മരിക്കുകയും, പതിനായിരത്തിൽ പരം കുട്ടികൾക്ക് പാർശ്വഫലം സംഭവിക്കുകയും ചെയ്തു. രാഷ്ട്ര പാതി ഇടപെട്ടതിനെ തുടർന്ന് അന്വേഷണത്തിൽ  ഇത് സത്യമാണെന്നു കണ്ടെത്തുകയും, ഇന്ത്യൻ സർക്കാരിന് ബിൽ ഗേറ്റ്സ് പ്രധിരോധ വാക്സിന് നൽകി വരുന്ന ധന സഹായവും, അദ്ദേഹവുമായി ബന്ധമുള്ള മരുന്ന് കമ്പനിയെയും നിരോധിച്ചിരിക്കുന്നു. https://www.facebook.com/photo.php?fbid=1254186421361982&set=a.135031993277436.27505.100003119082053&type=3&theater





ബിൽ ഗേറ്റ്സിന്റെ മരുന്ന് കമ്പനിയും, സഹായ പണവും നിരോധിച്ചു.cental government shuts bill gates and fund



ഇന്ത്യയിലെ കുട്ടികൾക്ക് പ്രധിരോധ വാക്സിനിലൂടെ മരുന്ന് പരീക്ഷണം നടത്തി .ഇന്ത്യയിലെ കുട്ടികൾക്ക് പ്രധിരോധ വാക്സിന് പണം നൽകുന്ന ലോക കോടീശ്വരനായ ബിൽ ഗേറ്റ്സിന്റെ മരുന്ന് കമ്പനിയും, സഹായ പണവും നിരോധിച്ചു. https://goo.gl/s67o7O
ആദിവാസി കുട്ടികൾ ഉൾപ്പെടെ നിരവധി കുട്ടികളിലും, ഗർഭിണികളിലും മരുന്ന് പരീക്ഷണം നടത്തി നിരവധി പേർ മരിക്കുകയും, നിരവധി കുട്ടികൾക്ക് കണ്ടുപിടിക്കാൻ കഴിയാത്ത പാർശ്വ ഫലങ്ങൾ സംഭവിക്കുകയും ചെയ്തതിനാൽ ആണ് ഈ നടപടി .https://goo.gl/qTSYnX
ഒരു പറ്റം ഡോക്ടർമാരും മരുന്ന് കമ്പനികളും കൂടി കേരളം ഉൾപ്പെടെ പലയിടത്തും ജനങ്ങളെ ഭയപ്പെടുത്തിയും പത്ര വാർത്തകൾ നൽകിയും നിരവധി പ്രധിരോധ മരുന്നുകൾ AEFI നിയമങ്ങൾ പാലിക്കാതെ നൽകിയിരുന്നു. ഇത് മൂലം കൊല്ലം , ആലപ്പുഴ, മലപ്പുറം തുടങ്ങിയ ജില്ലകളിൽ കുട്ടികൾക്ക് വിവിധ മാരക രോഗങ്ങൾ വാക്സിൻ എടുത്തു മാസങ്ങൾക്കു ശേക്ഷം സംഭവിച്ചു എന്ന് ലോകാരോഗ്യ സംഘടനയും ആദ്യ പഠന വിവരം പുറത്തു വിട്ടിരുന്നു. എന്നാൽ മലപ്പുറം ജില്ലയിൽ 7 വയസ്സുള്ള പെൺ കുട്ടികൾ പ്രായമറിയിക്കുന്നതു പോലുള്ള രോഗങ്ങൾ ഈ വാക്സിൻ മരുന്ന് പരീക്ഷണത്തിന്റെ ആണെന്ന് പറയപ്പെടുന്നു. https://goo.gl/n3W1Id
കൂടാതെ ഇന്ന് കാണുന്ന ഓട്ടിസം ഒന്നര വയസ്സിൽ കുട്ടികൾക്ക് നൽകുന്ന പെന്റാ വാലന്റ് , ഡിപ്പറ്റി തുടങ്ങിയ വക്കസിന് മൂലമാണെന്ന് രക്ഷിതാക്കളുടെ നിരവധി പരാതി സഹിതം international human rights association പരാതി നൽകിയിരുന്നു. ഇതെല്ലം ആരോഗ്യ വകുപ്പ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. https://goo.gl/1oyugC
നിയമ പരമായോ , ഒരു പഠനവും ഇല്ലാതെയോ നിർബന്ധപൂർവം വാക്സിൻ നല്കുന്നതിനെതിരെ IHRA പോലുള്ള സംഘടനകളും,ഡോക്ടർ ജേക്കബ് വടക്കാഞ്ചേരിയും,ഡോക്ടർ ജേക്കബ് പുളിയൻ തുടങ്ങിയവർ സർക്കാരിലും , സുപ്രീം കോടതിയിലും മറ്റു പല സ്ഥലങ്ങളിലും പരാതി നൽകിയിരുന്നു.
വാക്സിനേഷന്റെ ഭാഗമായി ജനസംഖ്യ കുറക്കുന്നത് പോലെ ഉള്ള (DEPOPULATION AGENDA )പല വിധ മരുന്ന് പരീക്ഷണവും നടത്തുന്നതിനും,http://goo.gl/tFiUcP പ്രമുഖരെ കൊണ്ട് പരസ്യം ചെയ്തു പത്ര മാധ്യമങ്ങളിൽ വാർത്ത നൽകുന്നതിനും,സർക്കാർ ഡോക്ടർമാരുടെ NGO കൾ വഴിയും കോടി കണക്കിന് രൂപയാണ് ഇന്ത്യയിലേക്ക് പ്രതിരോധത്തിന്റെ ഭാഗമായി ഒഴുക്കിയിരുന്നത്.
എന്നാൽ നിരവധി പരാതി വന്നപ്പോഴും, പഠനത്തിൽ ഇത് ശെരിയാണെന്നു കണ്ടെത്തിയതോടെയും ഈ കാര്യങ്ങൾ മറച്ചു വച്ച് കൊണ്ട്
സർക്കാർ മറ്റു കാര്യങ്ങൾ കാണിച്ചു0 ബിൽ ഗേറ്റ്സിന്റെ പണവും സഹായവും സർക്കാർ മരവിച്ചത്. എന്നാൽ ഇനി മുതൽ പ്രധിരോധ മരുന്നുകൾക്ക് സർക്കാർ പണം നൽകും എന്ന് പറയുന്നെങ്കിലും ഇന്ത്യൻ സർക്കാരും ബില് ഗേറ്റ്സ് ആൻഡ് മിലിൻഡാ ഗേറ്റ്സിന്റെ GAVI ഫൗണ്ടേഷനും തമ്മിലുള്ള കരാർ നില നിൽക്കുന്നിടത്തോളം കാലം ഇന്ത്യൻ സർക്കാരിന് നിയമപരമായി ഈ നിരോധനം നേരിടാൻ പ്രയാസമായിരിക്കും, മാത്രമല്ല ഇത്രയും ഭീമമായ തുക സർക്കാരിന് കണ്ടെത്തുക എന്നതും ഇതിനു തടസ്സമാകും. ലോക ആരോഗ്യ സംഘടനയും ബില് ഗേറ്റ്സിനെ ഒഴിവാക്കിയതിൽ പ്രതികരിച്ചു തുടങ്ങി. ലോക രാജ്യങ്ങളിൽ പ്രധിരോധ വാക്സിൻ അതിന്റെ സിറം , എന്നിവ വിതരണം ചെയ്യാൻ ബില് ഗേറ്റ്സിന്റെ gavi ഫൗണ്ടേഷനെയാണ് ലോകാരോഗ്യ സംഘടന ഏൽപ്പിച്ചിരിക്കുന്നത്. ഇത് പുതിയ രോഗത്തിന്റെ മരുന്ന് വിതരണം ചെയ്യുന്നതിനെയും തടസ്സ പെടുത്തും.
ചുരുക്കത്തിൽ പത്ര പരസ്യം നൽകി ജനത്തെ ഭയപ്പെടുത്തി പ്രധിരോധ വാക്സിനുകൾ നൽകുന്നത് നിലവിൽ ബില് ഗേറ്റ്സിന്റെ പണമാണ് . ഈ അമേരിക്ക ക്കാരന്റെ പണം വാങ്ങിയ ഇന്ത്യയിലെ ഡോക്ടർമാർ നമ്മുടെ കുട്ടികളിൽ മരുന്ന് പരീക്ഷണം നടത്താൻ കൂട്ട് നിൽക്കുകയാണ്. എല്ലാ വാക്സിനിനും കുട്ടികൾക്ക് നൽകുന്നതിന് മുൻപ് ഹിമാചലിലെ കൗസിലി ലാബിൽ പരിശോധന നടത്തണം എന്ന് നിയമം ഉണ്ടെങ്കിലും ഇതൊന്നും ചെയ്യാറില്ല .
എന്തായാലും കുറെ പേർ ഇപ്പോഴും ബില് ഗേറ്റ്സിന്റെ പണം വാങ്ങി ഇപ്പോഴും നമ്മുടെ കുട്ടികൾക്ക് ഈ മരുന്ന് നൽകാൻ പ്രേരിപ്പിക്കുന്നു. പാർശ്വ ഫലം സംഭവിച്ചതും മരിച്ചതുമായ കുട്ടികളുടെ രക്ഷിതാക്കൾ കോടതിയിൽ പരാതി നൽകിയപ്പോൾ ഇത് വാക്സിൻ മൂല മല്ല എന്ന്, വാക്സിൻ ആണെന്ന് തെളിഞ്ഞ കേസുകളിൽ ഇന്ത്യയിൽ ഇതിനു പ്രതെയ്കിച്ചു നിയമമോ , ഫണ്ടോ ഇല്ല എന്നും, ആരെയും പ്രധിരോധ മരുന്നോ കുത്തിവയ്പ്പോ എടുക്കാൻ സർക്കാർ നിർബന്ധിക്കുന്നില്ല എന്നും, അതുകൊണ്ടു തന്നെ ആരോഗ്യ വകുപ്പിന് ഒന്നും ചെയ്യാനില്ല എന്നും കോടതികളിൽ മറുപടി നൽകി. https://goo.gl/mNeHRr