Friday 27 January 2017

WHAT IS THE VACCINATION IN KERALA ? vaccine kerala , depopulation agenda in kerala malayalam , dpt,pentavalent autism in kerala, aefi report kerala

                                         Image result for VACCINATION

1 ) ആരോഗ്യ രംഗത്തെ ചൂഷണം എന്നത് ഇന്ന് കൂടുതലും അലോപ്പതിയാണ് ചെയ്യുന്നത്. ഒപ്പം ചില ഹോമിയോ ചികിത്സകരും ചൂഷണം ചെയ്യുന്നു,. ഹോമിയോ മരുന്നിൽ   sufar , araliarac, aiodin xxx , thuja occidin tals , cwaxxx , thyroiueilum xxx, asthai injection, എന്നീ പേരുള്ള അലോപ്പതി മരുന്നുകൾ ചേർത്ത് നൽകി ഹോമിയോ ചികിസ്ത അട്ടിമറിക്കുന്നു. ഇവ മൂലം ഹൃദയം, വൃക്ക എന്നിവ അടിച്ചു പോകും എന്ന് ഉറപ്പ്

2 ) അത് കൂടാതെ ഇന്ന് ചെറിയ ഹാർട്ട് ബ്ലോക്ക് ആയി ആശുപത്രിയിൽ ചെന്നാൽ എല്ലാ ആശുപത്രിയും ഉടനെ ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു രോഗിയെ ഓപ്പറേഷൻ ചെയ്യിക്കുന്നു. ഇതോടെ ഒറ്റ അടിക്കു ലക്ഷങ്ങൾ രോഗിയുടെ പോകുന്നു. എന്നാൽ ഇതിനെല്ലാം ആയുർ വേദത്തിൽ ഒറ്റ മൂലകൾ ഉണ്ട്. എന്നാൽ ജനങൾക്ക് ഇന്ന് അലോപ്പതി ഡോക്ടർ പറഞ്ഞാൽ അതിനപ്പുറം ഇല്ല എന്ന അവസ്ഥ വന്നിരിക്കുന്നു. ആശുപത്രിയിൽ വാങ്ങിയ ഉപകരണത്തിന്റെ ചെലവ്  മുതലാക്കാൻ ചെറിയ കാര്യങ്ങൾക്കു വരെ ഓപ്പറേഷൻ നടത്തുന്നു.

3 ) പ്രമോദ് എന്നയാളുടെ ഭാര്യ 6 മാസം ഗർഭിണി ആയിരുന്നു. എന്നാൽ ആറാം മാസം ഓരോ മാസവും മൂന്നും നാലും സ്കാൻ ചെയ്യിപ്പിച്ചു. ഏഴാം മാസം ആദ്യം ചെന്നപ്പോൾ ഇവരെ പേടിപ്പിക്കുകയും ഇപ്പോൾ ഓപ്പറേഷൻ ചെയ്യണം എന്നും ഇല്ലെങ്കിൽ കുട്ടിയുടെ നില് ആക്ടീവ ഗുരുതരം ആകും എന്നും മുവാറ്റുപുഴ ഉള്ള സബൈൻ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചു. എന്നാൽ അടുത്ത ദിവസം വാരം എന്ന് പറഞ്ഞ ഇവർ അടുത്തുള്ള കോതമംഗലത്തു സ്വകാര്യ ആശുപത്രിയിൽ പോയി , ഇവിടെ ചെന്നപ്പോൾ എന്തിനാ ഇത്ര സ്കാൻ ചെയ്തത് എന്നും കുട്ടിക്കും അമ്മയ്ക്കും  ഒരു കുഴപ്പവുമില്ല എന്നും പറഞ്ഞു. ഇവരുടെ പ്രസവം നോർമൽ ആവുകയും ചെയ്തു.

അന്ന് മൂവാറ്റുപുഴയിലെ ആശുപത്രി പറഞ്ഞ പോലെ ഓപ്പറേഷൻ ചെയ്ത കുട്ടിയെ വെന്റിലേറ്ററിൽ ഇട്ടിരുന്നെങ്കിൽ ദിവസേന ഇരുപതിനായിരം രൂപ ആശുപത്രിക്കു കിട്ടുമായിരുന്നു, അങ്ങനെ ചുരുങ്ങിയത് 60  ദിവസം ഇരുപതിനായിരം രൂപ വച്ച് പത്തു ലക്ഷത്തോളം രൂപ ഇവർ മാനക്കരുതോടെ അടുത്ത ആശുപതിയിൽ പോയതിനാൽ ലാഭിച്ചു. എത്ര പേര് ഇത് പോലെ മറ്റൊരു ആശുപത്രീയെ സമീപിക്കും ?

ഇത് പോലെ യാണ് കരൾ മാറ്റ ശാസ്ത്ര ക്രിയ എന്ന് പറഞ്ഞു പത്രങ്ങളിൽ പരസ്യം ചെയ്ത അമൃത ആശുപത്രി . വയറ്റിൽ ക്യാൻസർ വന്നു വൃഷണം വരെ പോയ രോഗിയുടെ ബന്ധുക്കളെ പറഞ്ഞു ചതിച്ചു കൊണ്ട് , കരൾ മാറ്റി വച്ചാൽ രോഗി രക്ഷപെടും എന്ന് പറഞ്ഞു വീടും സ്ഥലവും വിളിപ്പിച്ചു കൊണ്ട് കരൾ മാറ്റി വെപ്പിച്ചു ,. ഇത്തരം കരൾ മാറ്റി വച്ചവരിൽ ആരും പിന്നീട് ജീവിച്ചിരുന്നില്ല എന്ന് അവിടെ ഉള്ള ഒരു നേഴ്സ് എല്ലാ പത്ര മാധ്യമത്തിനും ഊമ കത്തെഴുതി. ഒരു പത്രവും ഇത്തരത്തിലുള്ള വാർത്തകൾ പുറത്തു വിടില്ലല്ലോ ?
+++++++++++++++++++++++++++++++++++++++++++++++++++++++++

DEPOPULATION AGENDA

അത് പോലെ തന്നെയാണ് ഇന്ന് ലോകത്തു നിന്ന് ജന സംഖ്യ തുടച്ചു നീക്കാൻ DEPOPULATION അജണ്ട ഐക്യ രാഷ്ട്ര സഭ രഹസ്യ നിയമം മൂലം പാസാക്കി ഇരിക്കുന്നത്. ഇന്ന് ലോക ജന സംഖ്യ 7 ബില്യൺ കഴിഞ്ഞിരിക്കുന്നു. ഇത് 10 ബില്യൺ അയാൾ ഭൂമിയുടെ താളം തെറ്റുമെന്നു കണക്കു കൂട്ടുന്നു. അത് കൊണ്ട് തന്നെ ജന സംഖ്യ നിയന്ദ്രിക്കണം എന്ന് പറഞ്ഞു കൊട്നു DEPOPULATION അജണ്ട നടപ്പിലാക്കുന്നു.

ഇതിനായി ഇന്ന് പുതിയ തരം രോഗത്തിനുള്ള വാക്സിനുകൾ ലോകം മുഴുവൻ നൽകുന്നു.  വാക്ക്സിനേഷൻ പ്രതിരോധത്തിന് ശാസ്ത്രീയമായി നല്ലതു തന്നെയാണ്.ഇത് ചരിത്രം തെളിയിച്ചതുമാണ് . എന്നാൽ പുതിയ രോഗത്തിന്റെ അണുക്കളെ ഒരു വശത്തു കൂടി വില്പന നടത്തി ലോകം മുഴുവൻ സിക്ക പോലുള്ള രോഗങ്ങൾ പരത്തുകയും , മറുവശത്തു കൂടി ഈ രോഗത്തിനെതിരെ പ്രധിരോധ വാക്സിനുകൾ വിൽക്കുകയുമാണ് വിവിധ മരുന്ന് കമ്പനികൾ/

അതിലൊന്നാണ് റോക്ക് ഫെല്ലർ എന്ന ഫൗണ്ടേഷൻ,. സിക്ക രോഗത്തിന്റെ അണുക്കളെ ഇവർ ഓൺലൈനിലൂടെ വിൽക്കുന്നു. മൈനസ് 70 ഡിഗ്രിയിൽ താഴെ താപനില ഉള്ള ലാബ് ഉള്ള ആർക്കും ഈ വൈറസിനെ വാങ്ങി സൂക്ഷിക്കാം രോഗം പരത്താം, ബാംഗ്ലൂർ ഇവരുടെ ഡീലർ ഉണ്ട്. ഓൺലൈനിൽ ZIKA VIRUS ONLINE SHOPPING എന്ന് സേർച്ച് ചെയ്‌താൽ കാണാം.

ഈ റോക്ക് ഫെല്ലർ ഫൗണ്ടേഷൻ ആണ് ലോകത്തു കുടുംബാസൂത്രണം കൊണ്ട് വന്നത്. ഇവർ പോപുലേഷൻ കൗൺസിൽ അന്ന്. ജന സംഖ്യ നിയന്ദ്രിക്കാൻ ലോകാരോഗ്യ സംഘടന ലോകത്തു ഏൽപ്പിച്ചിരിക്കുന്നത് ഇവരെയാണ് .ഇവരാണ് നമ്മുടെ നാട്ടിൽ പത്താം തരത്തിലും, പ്ലസ് ടു വിലും ഉള്ള സർക്കാർ സ്കൂളുകളിൽ റൂബെല്ല എന്ന അസുഖത്തിന് വേണ്ട പ്രധിരോധ വാക്സിൻ വിതരണം ചെയ്യുന്നതിന് പണം നൽകിയതും ഇവരാണ്. ജന സംഖ്യ നിയന്ദ്രിക്കാൻ വേണ്ടി മാത്രം നില കൊള്ളുന്ന ഇവർ ദരിദ്രരുടെ പെൺ കുട്ടികൾക്ക് നമ്മുടെ നാട്ടിൽ എങ്ങും കാണാത്ത അപൂർവ രോഗത്തിന്റെ പേരിൽ പുതിയ വാക്സിൻ വിതരണം നൽകുന്നത് എന്തിനു വേണ്ടിയാണ് ?

ഈ വാക്സിനുകൾ  സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപെട്ട പെൺ കെട്ടികൾക്കു നൽകിയാൽ മതി. പണക്കാരുടെ മക്കൾക്ക് നൽകേണ്ട എന്ന് സാരം. ഈ വാക്സിനുകൾ നൽകി തുടങ്ങിയപ്പോഴും മംഗളം പോലുള്ള പത്രങ്ങളിൽ ഇത് ജന സംഖ്യ നിയന്ത്രണത്തിന് വേണ്ടിയാണോ എന്ന് സംശയം എന്ന വാർത്ത വന്നു. ഇതോടെ സർക്കാർ ദൃതി പിടിച്ചു കൊണ്ട് ഒരാഴ്ചയിൽ എല്ലാ പെൺകുട്ടികൾക്കും വിതരണം ചെയ്തു കഴിഞ്ഞു. എന്നാൽ എന്ത് കൊണ്ടാണ് മറ്റു CBSC സ്കൂളിലെ കുട്ടികൾക്ക് ഇത് നൽകാനോ , എടുക്കണം എന്നോ ഒരു നിർദ്ദേശം നൽകാത്തത്, എല്ലാവരും ഒരുപോലെ എടുത്താലല്ലേ ഈ രോഗത്തെ തുടച്ചു നീക്കാൻ കഴിയൂ എന്ന്   വിവരാവകാശം വഴി ചോദിച്ചപ്പോൾ .."" ഇത് ദരിദ്രക്കു കൊടുത്താൽ മതി എന്നും, മറ്റു സ്കൂളുകളിൽ അടുത്ത ഘട്ടം നൽകും എന്ന് മറുപടി നൽകി." എന്നാൽ വര്ഷം അഞ്ചാറു കഴിഞ്ഞിട്ടും മറ്റു സ്കൂളിൽ ഇത് നൽകിയതുമില്ല

ലോകത്തു ഇന്ന് വാക്സിൻ വിതരണം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത് ലോക കോടീശ്വരനും , മൈക്രോ സോഫ്റ്റ് തലവനുമായ ബിൽ ഗേറ്റ്സിനെയാണ്. ഇയാളുടെ ഗാവി ഫൗണ്ടേഷൻ ആണ് ലോകത്തു വാക്സിൻ വിതരണം ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ പ്രധിരോധ വാക്സിൻ നിർമിക്കുന്ന കമ്പനിക്ക് അതിന്റെ സിറം നൽകുന്നത് ബിൽ ഗേറ്റ്സ് ആണ് .

അമേരിക്കയിലെ ഒരു  TED മീറ്റിങ്ങിൽ ഒരിക്കൽ ബിൽഗേറ്റ്‌സ് പരസ്യമായി പറയുകയുണ്ടായി. ജന സംഖ്യ കൂടുകയാണ് എന്നും, ഏത് വിധേനയും അത് കുറക്കണം എന്നും, ഇല്ലെങ്കിൽ കാർബൺഡൈ ഓക്‌സൈഡ് കൂടുമെന്നും ഭൂമി നിലനിക്കില്ല എന്നും പറഞ്ഞു കൊണ്ട് ഇതിനു വേണ്ടി പ്രധിരോധ വാക്സിൻ ഉപയോഗിക്കാം എന്നും പറയുന്നു. പ്രധിരോധ വാക്സിൻ നൽകി ലോകത്തു തന്നെ 15 % ജന സംഖ്യ കുറക്കാം എന്ന് പറയുന്നു.

ഇത് പ്രകാരം ഇന്ത്യൻ സർക്കാരും GAVI ഫൗണ്ടേഷനും ഉടമ്പടി വച്ച് . അതിൽ 100 കോടി ഡോളർ എല്ലാ വർഷവും ഇന്ത്യയിൽ പ്രധിരോധ വാക്സിൻ നൽകാൻ GAVI ഫൗണ്ടേഷൻ നൽകുന്നു. ഈ എഗ്രിമെന്റിൽ ഈ വാക്സിൻ നൽകി എത്ര കുട്ടികൾ മരിച്ചാലും, പാർശ്വഫലം സംഭവിച്ചാലും GAAVI ക്കു ഒരു ഉത്തരവാദിത്വവും ഉണ്ടാകില്ല എന്ന് ഉടമ്പടി വച്ചിരിക്കുന്നു. ഓരോ വർഷവറും GAVI ക്കു ഇന്ത്യൻ സർക്കാർ നൽകുന്ന ആനുവൽ റിപ്പോർട്ടിൽ ഈ വാക്സിൻ നൽകി  പതിനായിരക്കണക്കിന് കുട്ടികൾ മരിക്കുന്നു എന്ന റിപ്പോർട്ട് എല്ലാ വർഷവും നൽകുന്നു എന്ന് കാണിക്കുന്നു.

ഇത് പ്രകാരം കേരളത്തിൽ എത്ര കുട്ടികൾ മരിച്ചു എന്നറിയാൻ എടുത്ത വിവരാവകാശത്തിൽ കേരളത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മരിച്ചിരിക്കുന്നു നൂറോളം കുട്ടികൾ . ഓട്ടിസം മുതൽ തളർന്നു പോയതും, കണ്ണ് , കാത് തുടങ്ങിയ നഷ്ടപെട്ട നിരവധി കേസുകൾ വേറെയും. ഇത്   AEFI റിപ്പോർട് പ്രകാരം മാത്രം. വാക്സിൻ എടുത്തു ഉണ്ടാകുന്ന അപകടങ്ങൾ , മരങ്ങൾ എന്നിവ കണ്ടു പിടിക്കുന്ന സംവിധാനമാണ് AEFI . Adverse events following immunization (AEFI) . എന്നാൽ ഈ നിയമങ്ങൾ ഒന്നും സർക്കാരോ ഇത് വിതരണം ചെയ്യുന്നവരോ പാലിക്കുന്നില്ല.

നിങ്ങളുടെ കുട്ടികൾക്ക് എന്ത് നൽകി എന്നോ , ആര് നൽകി എന്നോ അറിയാന്ന്നാല് നിങ്ങളുടെ അവകാശത്തെ വരെ ആരോഗ്യ വകുപ്പ് ജീവനക്കാർ അറിയിക്കാറില്ല. വാക്സിൻ എടുത്തു കുട്ടിക്കു അപ്പോൾ തന്നെ എന്ത് സംഭവിച്ചാലും, മരണം സംഭവിച്ചാലും ഇത് വാക്സിൻ മൂലമല്ല എന്ന് എഴുതി തള്ളും. സ്വന്തം കുട്ടികൾക്ക് അനുഭവം വരുമ്പോൾ ആ രക്ഷിതാവ് പഠിക്കും , വാക്സിൻ അപകടം ആണെന്ന് മറ്റൊരാളോട് പറഞ്ഞാൽ അനുഭവമുള്ള പറഞ്ഞ ആളെ ജനം കളിയാക്കും. ഇങ്ങനെ ഓരോരുത്തരും കെണിയിൽ വീണുകൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും കുട്ടിക്ക് വാക്സിൻ മൂലമല്ല ജന്മനാൽ ഉണ്ടായതാണ് എന്ന് എഴുതി കളയും. പിന്നെ നിങ്ങൾ ഏത് കോടതിയിൽ പോയാലും തെളിയിക്കാൻ കഴിയില്ല. എന്നാൽ AEFI നിയമത്തിൽ പറയുന്ന FIR PIR DIR ,ലാബ് പരിശോധന ഒന്നും നടത്താതെയാണ് കേരളത്തിലെ വാക്സിൻ എടുത്തു അപ്പോൾ തന്നെ പിടഞ്ഞു മരിച്ച കുട്ടികൾക്ക് ഡോക്ടർ മരണകാരണം എഴുതി നൽകിയത്. മുട്ടയും പാലും കഴിച്ചത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് വിചിത്രമായ കണ്ടെത്തലുകൾ ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസർ  നടത്തിയിരിക്കുന്നു. മരിച്ച കുട്ടിയുടെ ഒരു ലാബ് പരിശോധനയും ഇല്ലാതെയാണ് ഇത്തരം റിപ്പോർട് എഴുതി നൽകിയിരിക്കുന്നത്.

ഇതെല്ലം കേരളത്തിലോ ഇന്ത്യയിലോ മാത്രം നടക്കുന്നതല്ല. ലോകം മുഴുവൻ ഇന്ന് പ്രധിരോധ വാക്സിന്റെ വിശ്വസ്തത മുതലെടുത്തു വാക്സിനിലൂടെ മരുന്ന് പരീക്ഷണം നടത്തുന്നു. ചിക്കൻ ഗുനിയ പോലുള്ള രോഗാണുവിനെ വാക്സിനിലൂടെ കയറ്റി വിട്ടാൽ ഈ രോഗാണു ശരീരത്തിൽ നിന്ന് പോവുകയില്ല. ഇവ നാല്പതോ അമ്പതോ വര്ഷം കഴിഞ്ഞാൽ രൂപ മാറ്റം സംഭവിക്കും എന്നിട്ടു പുതിയ രോഗങ്ങൾ വന്നു കൊണ്ട് അയാൾ മരിക്കും ഇങ്ങനെ ജന്ഗങ്ങളുടെ ആയുസ്സ് കുറക്കാം എന്ന് ബിൽ ഗേറ്റ്‌സ് പറയുന്നു.

മലപ്പുറം ജില്ലയിലാണ് കൂടുതൽ പ്രധിരോധ വാക്സിനുകൾ ഓടിച്ചിട്ടു നൽകിയത്. എന്നാൽ മലപ്പുറം ജില്ലയിലാണ് പ്രധിരോധ വാക്സിൻ നൽകി ഏറ്റവും കൂടുതൽ കുട്ടികൾ മരിച്ചതും, പാർശ്വ ഫലം സംഭവിച്ചതും, 8 കുട്ടികൾ വാക്സിൻ അപകടം സംഭവിച്ചു മരിച്ചപ്പോൾ ആയിരകണക്കിന് കുട്ടികൾക്കാണ് മറ്റു പാർശ്വ ഫലം സംഭവിച്ചത് എന്ന് 2016 ഇൽ ലഭിച്ച വിവരാവകാശ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. രണ്ടാമത് കോഴിക്കോട് ജില്ലയും, മൂന്നാമത് പാലക്കാട് ജില്ലയുമാണ് മരണത്തിൽ പിന്നിൽ . ആലപ്പുഴ ജില്ലയിലാണ് കൂടുതൽ കുട്ടികൾ പാർശ്വഫലം സംഭവിച്ചത്. നാലായിരം കുട്ടികൾക്കാണ് പാർശ്വ ഫലം സംഭവിച്ചത്

എന്നാൽ കൊല്ലം ജില്ലയിൽ വാക്സിൻ എടുത്തു ഓട്ടിസവും, മാരക രോഗങ്ങളും വന്നു എന്ന് സർക്കാർ GAVI ക്കു റിപ്പോർട് നൽകുകയുണ്ടായി. ഇത് WHO വിനു കൈമാറി. എന്നാൽ WHO യുടെ പഠനത്തിൽ ഇത് ഗുണ നിലവാരമില്ലാത്ത മരുന്നുകൾ നല്കിയതിനാലാണ് എന്ന് റിപ്പോർട് തയാറാക്കി. എന്നാൽ DEPOPULATION അജണ്ടയുടെ ഭാഗമായി ഉണ്ടായതാണ് എന്ന് പറയുകയില്ല.

ഇതെല്ലാ തെളിവും രേഖകളും വച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി . ഒരു നിയമവും പാലിക്കാതെ കുട്ടികളെ കൊല്ലുന്ന ഈ ഏർപ്പാട് തെളിവ് സഹിതം പരാതി നൽകിയപ്പോൾ ആരോഗ്യ വകുപ്പിന് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.എന്നിട്ടും മനുഷ്യാവകാശ കമ്മീഷൻ അംഗം കോശി പറഞ്ഞത് " കേരളത്തിൽ വാക്സിൻ എടുത്തു എത്ര കുട്ടി മരിച്ചാലും എനിക്ക് ഒന്നും അറിയേണ്ട ആവശ്യമില്ല എന്നും, നിങ്ങളുടെ കുട്ടിക്ക് വേണമെങ്കിൽ നഷ്ടപരിഹാരം നൽകാമെന്നും" പരാതിക്കാരോട് പറഞ്ഞു. വെറും 15000 രൂപ വീതം നഷ്ടപരിഹാരത്തിന് വിധിച്ചു.

അവിടെയും നീതി പീഠം ഇത്തരം കോർപ്പറേറ്റ് ഭീമന്മാർക്കെതിരെ കണ്ണടക്കുന്നു. മാത്രമായി ഈ കേസും നിലവിൽ പതിനായിര കണക്കിന് കുട്ടികൾ ദുരിതമനുഭവിക്കുന്ന എന്ന എല്ലാ ജില്ലാ മെഡിക്കൽ ഓഫീസറുടെ വിവരാവകാശ രേഖയും നൽകി കേസ് നടക്കുമ്പോൾ മലപ്പുറം ജില്ലയിൽ പ്രധിരോധ വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് ഭരണ ഘടന പറഞ്ഞിരിക്കുന്ന സൗജന്യ വിദ്യാഭാസം നിക്ഷേധിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റരുതെന്ന് മരുന്ന് കമ്പനിയുടെ കയ്യിൽ നിന്ന് പണം വാങ്ങി കമ്മീഷൻ അംഗം ഉത്തരവിട്ടു. ഭരണ കൂടങ്ങളും , നീതി ന്യായ വ്യവസ്ഥയും കുത്തക കമ്പനിയുടെ കൂടെ കോടി കുട്ടികളെ കൊന്നൊടുക്കി കൊണ്ടിരിക്കുന്നു. അവസാനം ഹൈ കോടതിയിലും , സുപ്രീം കോടതിയിലും കേസെത്തി എങ്കിലും ആരോഗ്യ വകുപ്പ് വാക്സിനിൽ ഒന്നുമില്ല എന്ന റിപ്പോർട്ട് നൽകി , എന്നാൽ വാക്സിൻ എടുത്തു ഉടനെ തന്നെ കുട്ടി മരിക്കുകയും നിരവധി കുട്ടികൾക്ക് ഓട്ടിസം വരികയും ചെയ്തു കൊണ്ടിരിക്കുന്നു. പല രക്ഷിതാക്കളെയും ഡോക്ടർ മാർ തെറ്റി ധരിപ്പിക്കുന്നു. ഒന്നര വയസ്സിൽ പൊടുന്നനെ ഉണ്ടായ കൃഷ്ണമണിയുടെ സ്ഥാന ചലനം ,  മന്ദ ബുദ്ധി ആയി പോവുക, ഓട്ടിസം വരിക , കഴുത്തു  ചെരിഞ്ഞു പോവുക തുടങ്ങി നിരവധി രോഗങ്ങൾ വാക്സിൻ മൂലം ഇന്ന് കുട്ടികൾക്ക് ഉണ്ടാകുന്നു. എന്നാൽ ഇതെല്ലം ജന്മനാൽ ഉണ്ടാകുന്ന രോഗമെന്നാണ് ഒഫ്താൽമോളജിസ്റ് ഡോക്ടർമാരെ ലോകം മുഴുവൻ പഠിപ്പിക്കുന്നത്. എന്നാൽ കുട്ടികളുടെ രക്ഷിതാക്കൾ ഇവരോട് വാദിക്കും , ഈ കുട്ടിക്ക് കണ്ണിനു ഇത്രയും നാൾ കുഴപ്പം ഉണ്ടായില്ല എന്നും, ഒന്നര വയസ്സിൽ നൽകുന്ന DPT പെന്റാ വാലന്റ്  വാക്സിൻ എടുത്തതിനു ശേക്ഷമാണ് ഈ രോഗം കണ്ടു തുടങ്ങിയത് എന്ന് പറഞ്ഞാൽ പോലും ഒരു ഡോക്ടറും സമ്മതിക്കില്ല എങ്കിലും പല ഓഫ്‌തോമോളജിസ്റ് ഡോക്ടർമാർ ഈ രോഗങ്ങളെ സംശയത്തോടെ കണ്ട് തുടങ്ങിയിരിക്കുന്നു. ഇവരെ IMA പോലുള്ള സംഘടനകൾ മിണ്ടരുത് എന്ന നിർദ്ദേശവും നൽകിയിരിക്കുന്നു.

അജണ്ട 21 എന്ന UN ന്റെ അന്താരാഷ്ത്ര നിയമത്തിൽ ലോക ജനസംക്യ 90 % കുറക്കണം എന്ന് കൃത്യമായി പറയുന്നു. എന്നാൽ AGENDA 2030 ഇൽ വാക്സിൻ നിർബന്ധപൂർവം വലിയവർക്കും ലോകം മുഴുവൻ 2025 ഓട് കൂടി എടുക്കണം എന്നും പറയുന്നു. ഈ DEPOPULATION അജണ്ട ഏറ്റവും കൂടുതൽ ഗുണം നൽകുന്നത് ഇവിടെ ഉള്ള മരുന്ന് കമ്പനികൾക്കാണ്. സർക്കാർ ചിലവിൽ നൂറോളം പ്രധിരോധ വാക്സിൻ ജനിക്കുന്ന കുട്ടികൾക്ക് സർക്കാർ വഴി മരുന്ന് കമ്പനിയുടെ മരുന്നുകൾ വിതരണം ചെയ്യുന്നു. ഈ പ്രധിരോധ വാക്സിൻ നൽകി എത്ര കുട്ടികൾ മരിച്ചാലോ , എന്ത് സംഭവിച്ചാലോ ഒരു ഡോക്ടറോ ആരോഗ്യ പ്രവർത്തകരോ വാക്‌സിൻ മൂലമല്ല എന്ന് വിധി എഴുതുന്നു. ഇത്തരം മരണ കേസുകളിൽ DIR ,FIR തുടങ്ങിയ AEFI രേഖകളിൽ മരുന്ന് കമ്പനിയുടെ പേരുപോലും ഡോക്ടർ രേഖപ്പതിറ്റാറില്ല എന്നത് മരുന്ന് കമ്പനിയെയും, DEPOPULATION അജണ്ട യെയും സംരക്ഷിക്കുന്നതാണ്.