Tuesday 16 August 2016

12-08-2016 KERALA HUMAN RIGHTS KOTTAYAM SITTING PRASAD LAST CASE FILE FOR VACCINE SIDE EFFECT COMPENSATION

TO ,
1)
KERALA STATE HUMAN RIGHTS COMMISSION
TURBO PLUS TOWERS,
PMG JN.
VIKAS BHAVAN
THIRUVANANTHAPURAM-33 

2) 
INTERNATIONAL HUMAN RIGHTS ASSOCIATION 
PALA 
   

FROM,
PRASAD N p 
NJHATTALA HOUSE 
KOMBANAD Po 
ERANAKULAM DIST -683546
12-08-2016

സർ ,

വിഷയം : HRMP NO : 700/15/KTM എന്ന കേസിൽ എനിക്ക് അവസാനമായി പറയാനുള്ള കാര്യങ്ങൾ ഇതിൽ ബഹുമാനപെട്ട കമ്മീഷനെയും, IHRA യും ബോധിപ്പിക്കുന്നു.

 ഇന്ത്യൻ ഭരണ ഘടനയെയും, ഇന്ത്യൻ നിയമങ്ങളെയും മാത്രം വിശ്വസിക്കുന്ന എനിക്ക് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത് ആരോഗ്യ വകുപ്പിന്റെ ഭാഗത്തു  നിന്നുള്ള നിയമം പാലിക്കാതെയുള്ള കൊടിയ മനുഷ്യാവകാശ ലംഘനവും, മനഃപൂർവം എന്നെയും എന്റെ കുട്ടിയേയും പീഡിപ്പിക്കുന്ന അവസ്ഥയുമാണ് .

അതിനു തെളിവാണ് കഴിഞ്ഞ സിറ്റിങ്ങിൽ നടന്നത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും നിയമങ്ങളും കൃത്യമായി പാലിച്ചാണ് ഞങ്ങൾ കേരളത്തിൽ വാക്സിനേഷൻ നടത്തുന്നത് എന്ന് എവിടെയും ആണയിട്ടു പറയുന്ന ആരോഗ്യ വകുപ്പിനോട്  ഈ നിയമ പ്രകാരം AEFI കേസ് ( വാക്സിൻ എടുത്തു ഉടനെ ഉണ്ടായ അപകടം /മരണം ) വാക്സിനേഷൻ മൂലമാണോ എന്ന് തെളിയിക്കുന്ന രേഖകൾ ഞാൻ ചോദിച്ചപ്പോൾ ഇതൊന്നും ഇല്ല എന്ന മറുപടിയും ,ഈ നിയമം ഒന്നും അറിയേണ്ട ആവശ്യവും ഇല്ല എന്നാണ് ആരോഗ്യ വകുപ്പ് കമ്മീഷന് മുന്നിൽ എന്നോട്  പറഞ്ഞത്.

   എന്നാൽ ഈ കുട്ടിക്ക് ഉണ്ടായ കേസ്   ശാസ്ത്രീയമായി തെളിയിക്കാനും , അത് റിപ്പോർട്ട് ചെയ്യാനും ഉള്ള നിയമങ്ങൾ ഒന്നും പാലിക്കാതെ , AEFI കേസ് പരിഗണിക്കേണ്ടത് അതാത് ജില്ലാ മെഡിക്കൽ ഓഫീസർക്ക് മാത്രമേ നിയമ പരമായി അനുമതി ഉള്ളൂ എന്നിരിക്കെ, സംസ്ഥാനത്തിന്റെ വിവിധ സർക്കാർ ആശുപത്രികളിൽ ഉള്ള വിധ മെഡിക്കൽ ബോർഡ് കൂടിയും , വിവിധ ഡോക്ടർമാരെ കൊണ്ട് വന്ന് കമ്മീഷന് മുന്നിൽ ഹാജരാക്കിയും, സ്വന്തം ജോലി മറ്റുള്ളവരെ  ഏൽപ്പിച്ചു കൊണ്ട് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറും PHC ഓഫീസറും ,എന്റെ കുട്ടിയെ കാണാതെയും, കുട്ടിയുടെ രക്ഷിതാവിന്റെ പേര് പോലും തെറ്റായി എഴുതി റിപ്പോർട്ട് നൽകി കൊണ്ട്  ,(കോപ്പി 2 കാണുക )  കുട്ടിക്ക് സംഭവിച്ചത് വാക്സിനേഷൻ മൂലം അല്ല എന്നും , DPT എടുത്താൽ കുത്തിവയ്പ്പ് എടുത്ത സ്ഥലത്തു  മാത്രം ചുവന്നു തടിക്കുകയുള്ളു എന്നും, മറ്റു ഒരു സൈഡ് എഫ്ഫക്റ്റ് സംഭവിക്കില്ല എന്നും കോട്ടയം കുട്ടികളുടെ മെഡിക്കൽ കോളേജിലെ ഡോക്ടർ സവിതയെ കൊണ്ട് പറയിപ്പിക്കുകയും, ഒരുപക്ഷെ  സൈഡ് എഫ്ഫക്റ്റ് വരാനും വരാതിരിക്കാനും സാധ്യത ഉണ്ട് എന്ന് സർവീസ് ചട്ടങ്ങൾ തെറ്റിച്ചു കൊണ്ട് , ഒരു ലാബ് പരിശോധനയോ , AEFI നിയമ പ്രകാരമുള്ള രേഖയോ  ഇല്ലാതെ പറയിക്കുകയും , ഇവർ കുട്ടിയെ നേരിൽ കാണണം എന്ന് റിപ്പോർട്ട്  എഴുതിയതിനു ശേഷം  ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു, 

     ഇത് കൂടാതെ തിരുവന്തപുരത്തുള്ള കണ്ണാശുപത്രിയിൽ  സഹസ്രനാമം എന്ന ഒരു ഡോക്ടറെ കാണിക്കാനും ആരോഗ്യ വകുപ്പ് ജീവനക്കാർ ആവശ്യപ്പെടുക കൂടി ചെയ്യുകയുണ്ടായി . അങ്ങനെ തിരുവനന്തപുരത്തുള്ള കണ്ണാശുപത്രിയിൽ ഡോക്ടർ സഹസ്രനാമത്തെ കാണാൻ ചെന്നപ്പോൾ "  എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ 3 മാസം  കഴിഞ്ഞു വന്നാൽ മതി എന്നും,നിലവിൽ രോഗം മാറില്ല എന്ന റിപ്പോർട്ട് തന്നതാണല്ലോ ? (കോപ്പി 1 കാണുക ) പിന്നെ എന്തിനാ എന്നും ഈ കുട്ടിയെ ഇങ്ങനെ പലരുടെയും മുന്നിൽ ഇത്രയും ദൂവം കൊണ്ട് നടക്കുന്നത് എന്നും ആരാ ഇങ്ങനെ കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിക്കുന്നത് എന്നും, "' എന്നോട് ചോദിക്കുക ഉണ്ടായി, എന്നിട്ട്  "' ഇനി തുടർ ചികിത്സ വേണ്ടം എങ്കിൽ അടുത്തുള്ള ophthalmologist ആശുപത്രിയിൽ കൊണ്ട് പോയാൽ മതി എന്ന് റിപ്പോർട്ടും എഴുതി നൽകി. ( കോപ്പി കാണുക )

   എന്നാൽ ആരോഗ്യ വകുപ്പ് മുൻപ് എറണാകുളത്തും തിരുവന്തപുരത്തും രണ്ടു മെഡിക്കൽ ബോർഡ് രൂപീകരിച്ചു കുട്ടിയെ പരിശോധിക്കുകയും, കുട്ടിക്ക് ഈ പറയുന്ന രോഗങ്ങൾ ഉണ്ട് എന്ന് ഈ ബോർഡ്പറയുകയും, മൂന്നാമത് കണ്ണിന്റെ മെഡിക്കൽ കോളേജിൽ വീണ്ടും ഹാജരാക്കി കുട്ടിക്ക് ഈ രോഗം കണ്ണാടി വച്ചാലും, ശാസ്ത്ര ക്രിയ ചെയ്താലും മാറില്ല എന്ന് എഴുതി റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കുകയും ചെയ്തതാണ്. സ്വന്തം വകുപ്പിലെ ഡോക്ടറെ വിശ്വാസമില്ലാഞ്ഞിട്ടാണോ , അതോ മനഃപൂർവം കേസ് നീട്ടി കൊണ്ട് പോകുവാൻ വേണ്ടിയാണോ, അതോ സ്വന്തം തെറ്റുകൾ ഏതെങ്കിലും ഡോക്ടറുടെ തലയിൽ കെട്ടിവെക്കാൻ വേണ്ടിയാണോ എന്നറിയില്ല  ചട്ടം തെറ്റിച്ചു കൊണ്ട് കേരളത്തിലെ എല്ലാ സർക്കാർ  ആശുപത്രിയിലെ ഡോക്ടറെ കൊണ്ടും ഈ കുട്ടിയെ പരീക്ഷണ, പഠന  വസ്തുവാക്കി,തിരക്കുള്ള ഡോക്ടർമാരെ അവരുടെ ജോലി തടസ്സപെടുത്തിയും കൂട്ടി കൊണ്ട് വന്നു കൊണ്ട്  കുട്ടി മാരക രോഗത്തിന് അടിമയാണ് എന്ന് കുട്ടിക്ക് ബോദ്യം വരുതുന്നതിനു വേണ്ടി ഓരോ ദിവസം ഓരോ ആശുപത്രിയിൽ പരിശോധനക്ക് അയച്ചു കൊണ്ട് , കുട്ടിയുടെ മാനസിക നില കൂടി തകർക്കാൻ മനഃപൂർവം  കുട്ടിയുടെ  പഠനവും, എന്റെ ജോലിയും കളഞ്ഞു കൊണ്ട്  കടുത്ത അനീതിയും ചെയ്തുകൊണ്ടിരിക്കുന്നു.  അത് കൊണ്ട് തന്നെ കുട്ടി ഇപ്പോൾ എപ്പോഴും എന്റെ കണ്ണിന്റെ രോഗം മാറില്ലേ എന്നും, വെയിലത്ത് ഇറങ്ങി നടക്കുമ്പോൾ ഉള്ള പ്രശ്നം മാറില്ലേ എന്നും,ഞാനൊരു രോഗി അല്ലെ എന്നുമെല്ലാം ചോദിച്ചുകൊണ്ടിരുന്നു. 

ആയതിനാൽ ഇനി ഈ ആരോഗ്യ വകുപ്പ് ഈ കേസിൽ മാറ്റു ഡോക്ടറെ കാണിക്കാൻ പറഞ്ഞാൽ ഞാൻ സമ്മതിക്കുകയില്ല എന്ന കാര്യം അറിയിക്കുന്നു. നിലവിൽ ഞാൻ കാണിച്ചു കൊണ്ടിരിക്കുന്ന സ്വകാര്യ ആശുപത്രിയിൽ ഞാൻ കുട്ടിയെ കാണിച്ചു കൊണ്ടിരുന്നോളാം എന്നും ഞാൻ ബോധിപ്പിക്കുന്നു. 

  നിയമങ്ങൾ പാലിക്കാതെ, എന്റെ കുട്ടിക്ക് SERIOUS AEFI കേസ് സംഭവിച്ചപ്പോൾ   ""ലോകത്തു ഒരു കുട്ടിക്കും വാക്സിൻ മൂലം ഒന്നും സംഭവിച്ചിട്ടില്ല "" എന്ന് എന്നെ പരിഹസിച്ചു കൊണ്ട് ചികിത്സ പോലും നിക്ഷേധിച്ചുകൊണ്ടും വാക്സിൻ എടുത്തു 4 മണിക്കൂറിനുള്ളിൽ കുട്ടിയുടെ കണ്ണിന്റെ കൃഷ്ണമണി ഇറങ്ങി പോയും, കഴുത്തു ഇടതു വശത്തേയ്ക്ക് ചെരിഞ്ഞു പോവുകയും ചെയ്തപ്പോൾ കരഞ്ഞു കൊണ്ട് ഞാനും കുട്ടിയും ഈ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് ചെന്നപ്പോൾ ,പനിയുടെ മരുന്ന് മാത്രം തന്നു കൊണ്ട് എന്നെ പറഞ്ഞയക്കുന്ന ചെയ്തതിനാൽ ഞാൻ നീതിക്കായി രാഷ്ട്രപതിക്ക് വരെ പരാതി നൽകിയപ്പോൾ വ്യാജ മീറ്റിങ് കൂടി, വ്യാജ AEFI റിപ്പോർട്ട് തയ്യാറാക്കി കുട്ടിയെ ഒരിക്കലും നേരിൽ കാണാതെയും കുട്ടി പഠിക്കാത്ത സ്കൂളിൽ പോയതിൽ നിന്നും കുട്ടിക്ക് വാക്സിനേഷൻ മൂലം ഒരു കുഴപ്പവും ഇല്ല എന്ന്  റിപ്പോർട്ട് ചെയത ഈ ആരോഗ്യ വകുപ്പ് , കേന്ദ്ര സർക്കാർ നിയമം പാലിച്ചാണ് പ്രവർത്തിക്കുന്നത് എന്ന് പറയുന്ന ഇവർക്ക് ഒരു നിയമത്തിന്റെ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞില്ല . ഈ രേഖകൾ ഹാജരാക്കാൻ ബഹു : കമ്മീഷന്റെ മുന്നിൽ വച്ച് ഞാൻ ആവശ്യപ്പെട്ടപ്പോൾ നിയമം തെറ്റിച്ചു കൊണ്ട് AEFI കേസ് ആണോ അല്ലയോ എന്ന് നിർണയിക്കാൻ അധികാരം ഇല്ലാത്ത  DR സവിത പറഞ്ഞത് ""നിയമം ഞങ്ങൾക്ക് അറിയേണ്ട ആവശ്യമില്ല , ഞങ്ങളുടെ ജോലി ചികിത്സ മാത്രം"" എന്ന ധിക്കാരപരമായ മറുപടിയാണ് .

 വാഹനം ഓടിക്കുന്ന ആൾ എനിക്ക് നിയമം പാലിക്കേണ്ട ആവശ്യമില്ല, ഡ്രൈവിംഗ് മാത്രമാണ് എന്റെ ജോലി എന്നും, വാഹനം ഇടിച്ചാൽ അത് വാഹനം ഇടിച്ചത് കൊണ്ടല്ല വാഹനം ഇടിച്ചു റോട്ടിൽ  കിടക്കുന്ന രോഗിയുടെ രോഗത്തിന് കാരണം എന്ന് ഒരു ശാസ്ത്രീയ പരിശോധനയും നടത്താതെ രോഗിയെ തിരിച്ചും മറച്ചും നോക്കി അഭിപ്രായ പ്രകടനം നടത്തി റീപ്പർട്ട്  എഴുതുന്ന പോലെയാണ് കഴിഞ്ഞ  12-08-2016 ഇലെ കോട്ടയം സിറ്റിങ്ങിൽ  കാണാൻ കഴിഞ്ഞത്. 

 അത് കൊണ്ട് തന്നെ ലോകത്തെ ഏത് മെഡിക്കൽ കോളേജിലെ ഡോക്ടർ പരിശോധിച്ചാലും  AEFI നിയമം പോലെ, AEFI കേസ് സംഭവിച്ചു എന്ന് സംശയം തോന്നിയാൽ അപ്പോൾ തന്നെ 3 മണിക്കൂറിനുള്ളിൽ ജില്ലാ മെഡിക്കൽ ഓഫീസറെ ആരോഗ്യ വകുപ്പ് ജീവനക്കാർ  ശ്രദ്ധയിൽ പെടുത്തി അറിയിച്ചുകൊണ്ട് കുട്ടിയെ 1 ആഴ്ച അഡ്മിറ്റ് ചയ്തു കൊണ്ടും  FIR , PIR , DIR , കുട്ടിയുടെ ശാസ്ത്രീയ ലാബ് പരിശോധന റിപ്പോർട്ട്,(മരിച്ചു എങ്കിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ) ആ ബാച്ചിലെ സിറിഞ്ച് സൂചി , മരുന്ന് എന്നിവ പരിശോധനക്ക് അയച്ച റിപ്പോർട്ട് എന്നിവ ഹാജരാക്കി ജില്ലാ aefi കമ്മിറ്റി മീറ്റിങ് കൂടി തീരുമാനമെടുത്ത റിപ്പോർട് ഇല്ലാതെ വേറെ ഏത് ഡോക്ടർ പറയുന്നതും നിയമ പരമായി  അംഗീകരിക്കാൻ കഴിയില്ല എന്ന് നിരവധി തവണ ഞാൻ AEFI GUIDELINESS ഹാജരാക്കി  പറഞ്ഞിട്ടുള്ളതാണ്. 

   എത്ര വൈകിയ വേളയിലും നിയമത്തെ ഭയക്കാതെ ഇത്തരം വാക്സിൻ അപകടം സംഭവിച്ചു എന്ന് സംശയം ഉണ്ടെങ്കിൽ കൂടി ഈ  കേസുകൾ അറിയുമ്പോൾ തന്നെ  aefi ആയി പരിഗണിച്ചു കൊണ്ട്  റിപ്പോർട്ട് ചെയ്യണം എന്നും, ഇത്തരം കേസുകൾ  എല്ലാ മാസവും ജില്ലാ AEFI കമ്മിറ്റി, സംസ്ഥാന കമ്മിറ്റിയെ അറിയിക്കണം എന്നും, സംസ്ഥാന കമ്മിറ്റി കേന്ദ്ര AEFI കമ്മിറ്റിയെ അറിയിക്കണം എന്നും നിയമം ഉള്ളതാണ്.(മുൻപ്  ഞാൻ ഹാജരാക്കിയിട്ടുള്ള AEFI GUIDELINES കാണുക )  എന്നാൽ 7 വർഷം  പിന്നിട്ടിട്ടും നിരന്തരം  വിവിധ പരാതികൾ ഞാൻ നൽകിയിട്ടും, നീതിക്കു വേണ്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിട്ടും ഇത് വരെ സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനു തയാറായില്ല എന്നത് എന്നെ അത്ഭുതപെടുത്തുകയും സംസ്ഥാന ആരോഗ്യ വകുപ്പിനോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെടുകയും ചെയ്തിരിക്കുകയാണ്. 

     നിയമവും ഇൻഷുറൻസും ഇല്ലാതെ വാഹനം ഓടിച്ചു സംഭവിച്ച മരണത്തിനു നരഹത്യ ശ്രമത്തിനു കേസ് എടുക്കുന്ന പോലെ തന്നെ ഇതും വാക്സിൻ നൽകി നിയമം പാലിക്കാതെ നടത്തുന്ന  മനഃപൂർവ്വമായ നരഹത്യ ശ്രമം തന്നെയാണ് എന്നതിൽ നിയമ പരമായി ഒരു സംശയവും തർക്കവും ഇല്ലാത്തതാണ് . അതുകൊണ്ടു തന്നെ ഇനി ഒരു കുട്ടികളുടെ മരണത്തിനും അംഗ വൈകല്യത്തിനും ഉദ്യോഗസ്ഥരുടെ ഇത്തരം പെരുമാറ്റം കൊണ്ട്  ഇടയാക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ നിയമങ്ങൾ കൃത്യമായി പാലിക്കുന്നു എന്ന് പറയുന്ന ഇവർ നിയമം  അറിഞ്ഞിട്ടും പാലിക്കാത്ത  വാക്സിൻ നൽകി കുട്ടികൾ മരിക്കുമ്പോഴും അപകടം സംഭവിക്കുമ്പോഴും  മനഃപൂർവം മൂടി വക്കുകയും, മതിയായ ചികിത്സ നൽകാതിരിക്കുകയും ചെയ്യുന്ന  ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ  വകുപ്പുതല നിയമ നടപടി കൂടി സ്വീകരിക്കണം എന്നും, ഇവർ മനഃപൂർവം മാറ്റാരുടെ എങ്കിലും പ്രതിഫലം കൈപറ്റിയിട്ടാണോ നിയമം പാലിക്കാത്തത് എന്നും, എന്തിനാണ് വ്യാജ രേഖ ചമച്ചത് എന്നും, വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിച്ചു കൊണ്ടും, ഇവരുടെ സ്വന്ത് വിവരങ്ങൾ ഇൻകം ടാക്സിനെ കൊണ്ട് അന്വേഷിപ്പിച്ചു കൊണ്ടും, സത്യാവസ്ഥ പുറത്തു കൊണ്ട് വരാൻ ഉത്തരവ് ഇടണമെന്നും   ഞാൻ കമ്മീഷനോട് അപേക്ഷിക്കുകയാണ്. 


ഞാൻ ഈ സിറ്റിങ്ങിൽ ( 12-08-2016)ഹാജരാക്കുന്ന രേഖകൾ :-
======================================================================

 1)  ഡോക്ടർ സവിത തന്നിരിക്കുന്ന റിപ്പോർട്ടിൽ കുട്ടിക്ക് വാക്സിൻ  എടുത്ത ഉടനെ തന്നെ ഉണ്ടായ പ്രശ്നം Torticollis എന്നാണെന്നും ഇത് വാക്സിൻ കൊണ്ട് ഉണ്ടാകില്ലെന്നും, വാക്സിൻ കൊണ്ട് ഒരുപ്രശ്നവും ഉണ്ടാകില്ലെന്നും പറയുന്നു. 

        എന്നാൽ എന്റെ കുട്ടിക്ക് നൽകിയ DPT , പോളിയോ തുടങ്ങിയ വാക്സിനുകളിൽ ഇത്തരം കേസുകൾ സംഭവിക്കും എന്ന് ഞാൻ മുൻപ് കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ AEFI GUIDELIESS ഇൽ കൃത്യമായി പറയുന്നു എന്ന് AEFI GUIDELINESS ഹാജരാക്കി ചൂണ്ടി കാട്ടിയിട്ടുണ്ടെങ്കിലും, ഇന്ന്  UNITED STATE HEATH DEPARTMENT , അമേരിക്കൻ വാക്സിൻ ഇഞ്ചുറി കോടതിയിൽ വാക്സിൻ അപകടത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിന്  വേണ്ടി ഉപയോഗിക്കുന്നതും, 2005 ഇൽ പുതുക്കി  ഇറക്കിയിരിക്കുന്നതുമായ NATIONAL VAACCINE INJURY COMPENSATION PROGRAM ( VICP ) ന്റെ കോപ്പികളും ഇതോടൊപ്പം സമർപ്പിക്കുന്നു.(കോപ്പി 15-16-17 കാണുക )  

ഇതിൽ  വിവിധ വാക്സിനുകൾ എടുത്ത്  എത്ര സമയം കഴിഞ്ഞാണ് സംഭവിക്കുന്നത് എന്ന വ്യെക്തമായ ടേബിൾ (VACCINE INJURY TABLE ) കൊടുത്തിട്ടുണ്ട്. (കോപ്പി15 ഇൽ  പേജ് 10 കാണുക ) ഇതിൽ ആദ്യ ടേബിളിൽ തന്നെ ഏറ്റവും കൂടുതൽ വാക്സിൻ അപകടം സംഭവിക്കാൻ സാധ്യത ഉള്ള DPT വാക്സിൻ  ആണ് നൽകിയിരിക്കുന്നത് , ഇതിൽ Injury or condition covered എന്ന കോളത്തിൽ dpt വാക്സിൻ പാർശ്വഭലങ്ങൾ  കൊടുത്തിട്ടുണ്ട്.  ഇതിൽ കൃത്യമായി 4 മണിക്കൂറിനുള്ളിൽ dpt പാർശ്വ ഫലം സംഭവിക്കും എന്ന് time period ഇൽ പറയുന്നു. എന്റെ കേസിലും 4 മണിക്കൂറിനുള്ളിൽ തന്നെയാണ് കുട്ടിക്ക് സംഭവിച്ചത് , ഇത് ആരോഗ്യ വകുപ്പ് തന്നെ മുഖ്യ മന്ദ്രിക്കു നൽകിയ മറുപടിയിൽ കുട്ടിക്ക് അപകടം സംഭവിച്ച സമയം  നൽകിയിട്ടുണ്ട്.

  കഴിഞ്ഞ സിറ്റിങ്ങിൽ വന്ന കോട്ടയം കുട്ടികളുടെ മെഡിക്കൽ കോളേജിലെ ഡോക്ടർ പറയുന്നത് dpt വാക്സിന് ഒരു പാർശ്വ ഭലവും ഇല്ല എന്നാണ്. എന്നാൽ ലോക രാജ്യങ്ങളിൽ കോടതികൾ വരെ ഇത്തരം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം നോക്കിയാണ് നഷ്ടപരിഹാരം വിധിക്കുന്നത്. നമ്മുടെ ആരോഗ്യ വകുപ്പ് ഇതൊന്നും അറിയാതെയും പഠിക്കാതെയും, വാക്സിൻ കൃത്യമായി സൂക്ഷിക്കുന്നതിൽ  എന്തെങ്കിലും പിഴവ് സംഭവിച്ചാൽ വളരെ അപകടം സംഭവിക്കുന്ന dpt പോലെയുള്ള വാക്സിനുകൾ  നഴ്സിംഗ് പോലും അറിയാത്ത അംഗനവാടി ടീച്ചറെ കൊണ്ടും , ആരോഗ്യ പ്രവർത്തകരെ കൊണ്ടും റോഡ് വക്കിലും, റെയിൽവേ , ബസ് സ്റ്റേഷനിലും വച്ച് രക്ഷിതാക്കളെ ഭീക്ഷണി പെടുത്തിയും,റേഷൻ കാർഡ് റദ്ദ് ചെയ്യും, കുട്ടിയെ സ്കൂളിൽ കയറ്റില്ല ,  അറസ്റ് ചെയ്യും എന്ന പത്ര വാർത്തകൾ കാണിച്ചും ഭീക്ഷണി പെടുത്തി വാക്സിൻ നൽകുന്നു. എന്നിട്ട് കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് റീപ്പർട്ട് ചെയ്യാതെ വീണ്ടും ഭീക്ഷണി പെടുത്തുന്നു. ഇനി റിപ്പോർട് ചെയ്താൽ DMO കൾ AEFI ANEX 1,2,3 ഫോമുകളിൽ ഒരു ലാബ് പരിശോധനയോ പോസ്റ്റ് മോർട്ടമോ ഇല്ലാതെ മരണ കാരണം വാക്സിൻ അല്ല , മുട്ടയും പാലും കഴിച്ചാണ് എന്നൊക്കെ തോന്നിയ പോലെ എഴുതി തള്ളി സംസ്ഥാന AEFI കമ്മിറ്റിയെ അറിയിക്കാതെ ഈ പേപ്പറുകൾ മുക്കുന്നു. എന്റെ കുട്ടിക്കും എനിക്കും സംഭവിച്ചത് ഇത് തന്നെയാണ് .

HRSA യുടെ VICP യിൽ എന്നാൽ PENTAVALENT വാക്സിൻ ഇല്ല എന്നത് ശ്രദ്ധേയം,( കോപ്പി 15 ഇൽ  പേജ് 10 കാണുക ) എന്നാൽ ഈ സിറ്റിങ്ങിൽ ഹാജരാക്കിയ കൊല്ലം, മലപ്പുറം AEFI റീപ്പർട്ടിൽ കുട്ടികളുടെ മരണത്തിനും, ബ്രെയിൻ ഇഞ്ചുറിക്കും, H1N1 പനിക്കും, മറ്റു മാരക രോഗത്തിനും   എല്ലാം കാരണം,GAVI സപ്പോർട്ട് ചെയ്യുന്ന PENTAVALENT വാക്സിൻ മൂലം ആണെന്ന് ഈ റിപ്പോർട്ട് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും, എന്നാൽ വിദേശ രാജ്യങ്ങളിൽ ഈ വാക്സിൻ അപകടം ആണെന്ന് മനസ്സിലാക്കി നിരോധിച്ചു കഴിഞ്ഞു. ഇവിടെ ആരോഗ്യ വകുപ്പ് മരണം മറച്ചു വച്ചുകൊണ്ടു നിർബാധം നിയമങ്ങൾ പാലിക്കാതെ കുട്ടികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു

2) ഇനി ഇതേ അമേരിക്കൻ നാടുകളിലെ National Vaccine Information Center  വെബ് സൈറ്റിൽ പ്രസിദ്ധ പെടുത്തിയ വാക്സിൻ അപകട മരണങ്ങളുടെ കുറച്ചു പേജുകളുടെ  ലിസ്റ്റ് ഇതോടൊപ്പം ഹാജരാകുന്നു.  ഇതിൽ ഓരോ മരണ കാരണങ്ങളും , അപകട കാരണങ്ങളും, ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കൊണ്ട് ഫ്രിഡ്ജ് ഫ്രീസർ  സ്റ്റെബിലൈസർ എന്നിവയുടെ പ്രവർത്തന ക്ഷമതയുടെ അഭാവം കൊണ്ടും (കോപ്പി 16 ഇൽ പേജ് 2 കാണുക ) ഉണ്ടാകുന്ന അപകടം എല്ലാം തന്നെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. 

എന്നാൽ നമ്മുടെ നാട്ടിൽ നടക്കുന്നതോ ?? ഇത്തരം റിപോർട്ട് തയ്യാറാക്കാനോ ഒരു പഠനത്തിനോ 
പോലും തയ്യാറാകാതെ aefi പഠന സമിതി ശമ്പളവും , കിമ്പളവും വാങ്ങാൻ മാത്രം ഇരുന്നുകൊണ്ട് രക്ഷിതാക്കളുടെ പരാതി വളരെ നിസ്സാരമായി തള്ളി കളഞ്ഞു കൊണ്ട് വീണ്ടും വാക്സിൻ എടുത്തില്ലെങ്കിൽ അറെസ്റ് ചെയ്യിക്കുമെന്ന ഭീക്ഷണിയും നടത്തിക്കൊണ്ടിരിക്കുന്നു.

ആയതിനാൽ എന്നോടും എന്റെ കുട്ടിയോടും ,എന്റെ കുടുംബത്തോടും, ആരോഗ്യ വകുപ്പ് നിയമം പാലിക്കാതെ ക്രൂരമായി  ചെയ്തിരിക്കുന്ന തെറ്റുകൾക്കും, ചതിക്കും, കൊലപാതക ശ്രമത്തിനും,എനിക്ക് അർഹമായതും,ഞാൻ വിവിധ നിയമങ്ങൾ കാണിച്ചു കൊണ്ട്  ക്ലൈം ചെയ്തതുമായ ഒരു കോടി രുപ  ഇരു കക്ഷികളും ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിലും, നീതിയുടെയും, ഭരണ ഘടനയുടെ അടിസ്ഥാനലത്തിലും ആരോഗ്യവകുപ്പിൽ നിന്ന് ഈടാക്കി തന്നു കൊണ്ടും, മാതൃകാപരമായി ഈ ഉദ്യോഗസ്ഥരെ ശിക്ഷിച്ചു കൊണ്ടും, ഇതിനുപിന്നിൽ സാമ്പത്തിക ഇടപാടുകൾ വിജിലൻസിനെ കൊണ്ടും, income taxine കൊണ്ടും അന്വേഷിപ്പിച്ചു കൊണ്ടും എനിക്ക് നീതി നൽകണം എന്ന് ഞാൻ അവസാനമായി അപേക്ഷിക്കുന്നു. ഞാൻ ക്ലെയിം ചെയ്തിരിക്കുന്ന 100 ലക്ഷം എന്ന തുകയോ, വാക്സിൻ മൂലം അല്ല എന്ന് ആരെങ്കിലും പറയുകയോ ചെയ്‌താൽ എന്റെ വാദം ഖണ്ഡിക്കുന്ന നിയമ പരമായ  തെളിവുകൾ ഹാജരാക്കണം എന്ന് കൂടി ഞാൻ സവിനയം ബോധിപ്പിച്ചു സമർപ്പിക്കുന്നു. 

                                                                                 എന്ന് 
                                                  ബഹുമാനത്തോടെയും, വിശ്വസ്തതയോടെയും
                                                                        പ്രസാദ് N P 

KOMBANAD 
12-08-2016

-----------------------------------------------------------------------------------------------------------------------------------------------------------

VACCINE CASE FOR INTERNATIONAL HUMAN  RIGHTS ASSOCIATION LAST SITTING 

----------------------------------------------------------------------------------------------------------------------------------------------------------------

TO ,

KERALA STATE HUMAN RIGHTS COMMISSION
TURBO PLUS TOWERS,
PMG JN.
VIKAS BHAVAN
THIRUVANANTHAPURAM-33 

FROM,
INTERNATIONAL HUMAN RIGHTS ASSOCIATION 
PALA 
കോട്ടയം
12-08-2016

സർ ,

വിഷയം : HRMP NO : 700/15/KTM എന്ന കേസിൽ 12-08-2016 ഇലെ കോട്ടയം സിറ്റിങ്ങിൽ  ഈ കേസിലെ കുട്ടിയുടെ പിതാവിന് അവസാനമായി പറയാനുള്ളതും, വാക്സിനേഷന്റെ പേരിൽ  രാജ്യത്ത് ഒരു നിയമങ്ങളും മാനുഷിക പരിഗണനയും പാലിക്കാതെ മനഃപൂർവം  മറച്ചു വയ്ക്കുന്ന കുട്ടികളുടെ  കൂട്ട കൊലകളുടെ AEFI റിപ്പോർട്ടുകളും,  അഴിമതിയിലൂടെയും അശ്രദ്ധയിലൂടെയും, ഗുണനിലവാരം  കുറഞ്ഞ പ്രധിരോധ വാക്സിനുകൾ കൊടുത്തു കൊണ്ട് കേരളത്തിൽ  നിരവധി കുട്ടികൾ മരിച്ചതും പാർശ്വഭലം സംഭവിച്ചതുമായ, ലോകാരോഗ്യ സംഘടനയുടെയും  ( World Health Organization ),  Global Advisory Committee on Vaccine Safety (GACVS) യുടെയും 15-07-2016 ഇലെ റിപ്പോർട്ടിന്റെ കോപ്പിയും ഇതോടൊപ്പം ഹാജരാക്കുന്നു. 

          ഈ കേസിലെ അപർണ എന്ന കുട്ടിയുടെ നാളിതു വരെ നീതി ലഭിച്ചില്ല എന്ന് മാത്രമല്ല ഒരു നിയമവും പാലിക്കാതെ ആരോഗ്യ വകുപ്പ് ഈ കുട്ടിയെ നിരവധി തവണ കേരളത്തിലെ വിവിധ  സ്ഥലങ്ങളിലും, വിവിധ മെഡിക്കൽ  ബോർഡുകളെയും, വിവിധ ഡോക്ടറെയും  കൊണ്ട് കുട്ടിയെ പരിശോധിക്കുകയും,കുട്ടിക്ക് മുഖം കോടി പോവുക,കണ്ണിന്റെ കൃഷ്ണമണിയുടെ സ്ഥാന ചലനം, ഒരു കണ്ണിന്റെ കാഴ്ച കുറഞ്ഞു വരുന്നത് എന്നെ രോഗങ്ങൾ ഉണ്ടെന്ന് SAT ആശുപത്രി മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകുകയും, അവസാനമായി കുട്ടിയുടെ കണ്ണിന്റെ രോഗം കണ്ണട കൊണ്ടോ മറ്റു വിധത്തിലോ മാറില്ല എന്ന് 14-03-2016 ഇൽ തിരുവനന്തപുരം Regional Institute of Ophthalmology ആശുപതിയിൽ നിന്നും മറുപടി നൽകിയതാണ്. (കോപ്പി 1 കാണുക ) 

           എന്നാൽ AEFI നിയമങ്ങളും മറ്റു മെഡിക്കൽ നിയമങ്ങളും പാലിക്കാതെ കുട്ടിക്ക് നിർബന്ധപൂർവം വാക്സിൻ നൽകി അപകടം സംഭവിച്ചപ്പോൾ ചികിത്സപോലും നൽകാത്ത ആരോഗ്യ വകുപ്പ് സ്വന്തം കുറ്റങ്ങളെ മറച്ചു വച്ചുകൊണ്ടും, ബഹു : മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ കേരളത്തിലെ വിവിധ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരെ കൊണ്ട് വന്നുകൊണ്ട് കുട്ടിയുടെ AEFI നിയമപ്രകാരമുള്ള FIR PIR DIR ലാബ് പരിശോധന എന്നിവ ഹാജരാക്കാതെയും,വാക്സിൻ അപകടം നിർണയിക്കേണ്ടത് അതാതു ജില്ലയിലെ AEFI കമ്മിറ്റി തലവൻ ആയ ജില്ലാ മെഡിക്കൽ ഓഫീസറും PHC ഓഫീസറും ആകണം എന്ന നിയമം ലംഘിച്ചു  കൊണ്ട് വീണ്ടും കുട്ടിയുടെ കേസ് പഠിക്കാതെയും, കുട്ടിയുടെ പിതാവ് ആരാണെന്നും അറിയാതെയും  ( കോപ്പി 2 കാണുക)യും , കുട്ടിക്ക് ഉണ്ടായ ഈ രോഗ കാരണം വാക്സിനുകൊണ്ടായിരിക്കില്ല , ആകാൻ സാധ്യത ഇല്ല, സംശയം ഉണ്ട് എന്നൊക്കെ കോട്ടയം മെഡിക്കൽ കോളേജിലെ  ഡോക്ടർ സവിതയെ കൊണ്ട് വന്നു സംശയങ്ങൾ പറയിപ്പിക്കുകയും, നിയമ പരമായ ശാസ്ത്രീയ തെളിവ് നിരത്താതെ സംശയങ്ങൾ മാത്രം പറഞ്ഞുകൊണ്ട് തെറ്റുകളെ മറക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ചെയ്തത്. 

          എന്നാൽ വാക്സിൻ കേസുകളിൽ കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ഈ കുട്ടിക്കും വാക്സിനേഷൻ നൽകിയത് എന്ന് പറയുകയല്ലാതെ നിയമ പരമായ  AEFI  Anex 1 , 2 , 3 , 4 പ്രകാരമുള്ള കോപ്പികൾ ഈ  കേസിലെ  കഴിഞ്ഞ സിറ്റിങ്ങിൽ കുട്ടിയുടെ പിതാവ് ഈ ഡോക്ടറോട് ചോദിച്ചപ്പോൾ "" ഈ നിയമങ്ങൾ ഞങ്ങൾക്ക് പാലിക്കേണ്ട  ആവശ്യമില്ല "" എന്ന ധിക്കാരപരമായ മറുപടി നൽകിയും ഈ കുട്ടിയുടെ രക്ഷിതാവിനെയും, കമ്മീഷനെയും, ഇന്ത്യൻ ഭരണ ഘടനയെയും വെല്ലുവിളിക്കുകയും,  അധിക്ഷേപിക്കുകയും ചെയ്യുന്ന രീതിയിൽ സംസാരിച്ചു  കൊണ്ട് കുട്ടിയെ  കാണാൻ ആവശ്യപ്പെടുകയും,കോട്ടയത്തെ സവിത എന്ന  ഈ ഡോക്ടറെ  കൂടാതെ തിരുവന്തപുരത്തു വീണ്ടും മറ്റൊരു ഡോക്ടറെ കൂടി കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്തു കൊണ്ട് ഈ കുട്ടിയെ പഠനത്തിനും പരീക്ഷണത്തിനും വിധേയനാക്കി കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നിയമങ്ങൾ പാലിക്കാതെ  ചെയ്ത കുറ്റത്തിന്,  ഈ കുട്ടിയുടെ പഠനവും, രക്ഷിതാക്കളുടെ ജോലിയും , കളഞ്ഞു കൊണ്ട് കുട്ടിക്ക് മാരക രോഗം ആണെന്ന തോന്നൽ ജനിപ്പിക്കുവാൻ വേണ്ടിയും കുട്ടിയേയും രക്ഷിതാവിനെയും മാനസികമായി പീഡിപ്പിക്കാനും മനഃപൂർവം  ഈ കുട്ടിയെ പീഡിപ്പിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ സിറ്റിങ്ങിൽ കാണാൻ കഴിഞ്ഞത്. 

   നിയമം പാലിക്കാതെ കുട്ടിയെ ഇനി പരീക്ഷണ വസ്തു ആക്കി കൊണ്ട് കണ്ണിൽ എന്നും ഓരോരോ ഡോക്ടർ മാർ മാറി മാറി  എന്തോ തുള്ളി മരുന്നുകൾ ഒഴിച്ച് കുട്ടിക്ക് തലവേദനയും കാഴ്ച പ്രശ്ങ്ങങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നു.  അതിനാൽ ഇനി കുട്ടിയെ പരീക്ഷണ വസ്തുവാക്കാൻ തയ്യാറല്ല  എന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നു.  

  വാഹനം ഇടിച്ചു റോഡിൽ  കിടക്കുന്ന രോഗിയെ പോലീസ് FIR തയ്യാറാക്കാതെയും, മോട്ടോർ വേക്കിൾ ഇൻസ്പെക്ടർ  വാഹനം പരിശോധിക്കാതെയും,വാഹനത്തിന്റെ രേഖകൾ പരിശോധിക്കാതെയും, ഡോക്ടർ രോഗിക്ക് ഒരു വിധ  ചികിത്സ നൽകാതെയും രോഗിയെ കുറെ ഡോക്ടർ മാർ തിരിച്ചും  മറിച്ചും നോക്കി അഭിപ്രായം പറയുകയും, സ്ഥലം പോലീസ് സബ് ഇൻസ്പെക്ടർ അല്ലാതെ മറ്റു ജില്ലകളിലെ പൊലീസുകാരെ കൊണ്ട് വന്നു കൊണ്ട് ഇത് "വാഹനം ഇടിച്ചത് കൊണ്ടല്ല രോഗി ഇങ്ങനെ റോട്ടിൽ കിടക്കുന്നത് "" എന്ന് എഴുതി റിപ്പോർട്ട് ആക്കുകയും,വ്യാജ രേഖ ചമച്ചു കൊണ്ട് മുഖ്യമന്ദ്രിക്കും രാഷ്ട്ര പതിക്കും വിവരം കൈമാറുകയും ചെയ്യുന്ന  അതേ രീതി തന്നെയാണ് ഈ കേസിലും എറണാകുളം ജില്ലാ AEFI കമ്മിറ്റി തലവൻ ആയ ജില്ലാ മെഡിക്കൽ ഓഫീസറും, അദ്ദേഹം അയച്ച PHC ഓഫീസറും ആരോഗ്യ വകുപ്പും കാണിച്ചു കൊണ്ടിരിക്കുന്നത്. ആയതിനാൽ നിയമപരമായ അന്നത്തെ കുട്ടിയുടെ AEFI രേഖകൾ ഹാജരാക്കുക എന്നനിയമപരമായ  ഒരൊറ്റ കാര്യം മാത്രമേ ഈ  അഭിപ്രായം പറയാൻ വരുന്നവരോട് കുട്ടിയുടെ പിതാവ് ആവശ്യപ്പെടുന്നത്.

   ഈ കേസിലെ വിക്ടിം ആയ പ്രസാദിന്റെ അനുഭവം പോലെ തന്നെയാണ് ഇന്ന് ആരോഗ്യ വകുപ്പ് കേരളത്തിൽ ആകമാനം പ്രവർത്തിക്കുന്നത് . ആരോഗ്യ വകുപ്പിന്റെ അറിവോടെ നടക്കുന്ന  ഞെട്ടിപ്പിക്കുന്ന കുട്ടികളുടെ കൂട്ട കൊലപാതകങ്ങളുടെ വിവരങ്ങളും തെളിവുകളും ഇതോടൊപ്പം ഹാജരാക്കുന്നു. 

    കേരളത്തിൽ മാരക രോഗങ്ങൾ പടരാതിരിക്കാനുള്ള   100% സുരക്ഷിതമായ പ്രധിരോധ വാക്സിനുകൾ ആരും എടുക്കാൻ മടിക്കുന്നതിന്റെ കാരണം അന്വേഷിച്ച IHRA ക്ക് അറിയാൻ കഴിയുന്നത് ഈ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിയമം പാലിക്കാതെ നടത്തുന്നതും,  മരുന്നുകമ്പനിയെ സംരക്ഷിക്കുന്നതുമായ നിലപാടുകൾ തന്നെയാണെന്നും, ഓരോ ജില്ലിയിലും ഓരോ മാസം  ഈ വാക്സിനുകൾ നൽകി ചുരുങ്ങിയത് 2 കുട്ടി വീതം മരിക്കുകയും,നിരവധി കുട്ടികൾക്ക് മാരക പാർശ്വഫലങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. കൂടുതൽ മരണവും,പാർശ്വഭലവും  aefi ആയി റിപ്പോർട്ട് ചെയ്യുന്ന അല്ലെങ്കിൽ ചെയ്യപ്പെടേണ്ട  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും,കുട്ടികളെ കുത്തിവയ്ക്കുന്നതിന് വീട് വീടാന്തരം കയറി ഇറങ്ങുന്ന  ആശ വർക്കർ പോലുള്ളവർ  ഇതൊന്നും വാക്സിൻ അല്ല എന്ന് പറയുകയും, ഇത്തരം കേസുകൾ aefi കേസ് ആയി പരിഗണിക്കപ്പെടുന്നുമില്ല .അത് കൊണ്ട് തന്നെ ഇതൊന്നും റിപ്പോർട്ട് ആകുന്നുമില്ല.   ഈ കേസിലെ കുട്ടിക്ക് സംഭവിച്ച പോലെ വാക്സിൻ മൂലം ഒരു കുട്ടിക്കും  ഒന്നും സംഭവിക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ട് വാക്സിൻ അപകടം സംഭവിച്ച  കുട്ടികൾക്ക് ചികിത്സ വരെ നിക്ഷേധിക്കുന്നു.( കോപ്പി 3 കാണുക ) അത് കൊണ്ട് തന്നെ ഞങ്ങൾ കുട്ടികളെ കൊണ്ട് സ്വകാര്യ ആശുപതികളിൽ പോകുന്നു. സ്വാകാര്യ ആശുപത്രികൾ ഒന്നും തന്നെ ഇത്തരം aefi കേസുകൾ  റിപ്പോർട്ട് ചെയ്യാറില്ല അതുകൊണ്ടു തന്നെ   പല ജില്ലകളിലെ ഇത്തരം aefi മരണം, പാർശ്വ ഫലങ്ങൾ എന്നിവ സംസ്ഥാന aefi കമ്മിറ്റിക്കു ലഭിക്കുന്നില്ല എന്ന് സ്റ്റേറ്റ് aefi  കമ്മിറ്റിയുടെ പല മീറ്റിങ്ങുകളിലും കർശനമായി റിപ്പോർട്ട് ചെയ്യുകയുണ്ടായി.( കോപ്പി 4 ഇൽ പേജ് 2 കാണുക ).
aefi എന്ന നിലക്ക് വെറുതെ ഫോമിൽ എഴുതിയതല്ലാതെ നിയമ പ്രകാരം സംസ്ഥാന aefi കമ്മിറ്റിയെ മാസ മാസം  അറിയിച്ചിട്ടില്ല എന്ന് മലപ്പുറം DMO അറിയിച്ചു. ( കോപ്പി -5-ഇൽ ചോദ്യം  10  കാണുക )

  ഇപ്രകാരം വാക്സിൻ നൽകി മരിച്ച കുട്ടികളുടെയും, വാക്സിൻ നൽകി ഓട്ടിസം, തളർന്നു പോവുക, കാഴ്ച പോവുക. ശ്വാസ കോശ സംബന്ധമായ രോഗം,വൃക്ക ,കരൾ, ഹൃദയം എന്നിവയുടെ തകരാർ വന്നു കഴിയുന്നതുമായ കുട്ടികളുടെ വിവരങ്ങൾ താഴെ കിടയിലുള്ള ആരോഗ്യ വകുപ്പ് ജീവനക്കാരും ഡോക്ടറും കുട്ടികളുടെ രക്ഷിതാക്കളെ മറച്ചു വച്ച് കൊണ്ട് ഈ കേസ് aefi ആയി പരിഗണിക്കാതെ വിടുകയും, ഏതെങ്കിലും കേസ് aefi ആയി പരിഗണിച്ചു കൊണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈ മാറിയാൽ , ആ ജില്ലാ മെഡിക്കൽ ഓഫീസർ,PHC ഓഫീസർ തുടങ്ങിയവർ ഈ മരിച്ച കുട്ടിയുടെ ലാബ് പരിശോധനയോ , പോസ്റ്റ് മോർട്ടം റിപ്പോർട്ടോ മറ്റു യാതൊരു ശാസ്ത്രീയ പരിശോധനയോ നടത്താതെ വെറും 10 മിനിട്ടു കൊണ്ട് കൈ നോട്ടക്കാരും കണിയാന്മാരും ഭസ്മം ഊതി ഗണിച്ചു പറയുന്നപോലെ ഒരു തീരുമാനം എടുത്തുകൊണ്ട് കുട്ടിയുടെ മരണ കാരണം മുട്ടയും പാലും കഴിച്ചതിനാൽ ആണെന്ന് aefi ഫോമിൽ എഴുതി റിപ്പോർട്ട് ആക്കുന്നു. 

 29-04-2016 ഇലെ AEFI മീറ്റിങ്ങിൽ കൊല്ലം DMO തയ്യാറാക്കിയ ഇത്തരം ഒരു റിപ്പോർട്ട്  (കോപ്പി 6 ഇൽ പേജ് നമ്പർ  3 ഇൽ 8 ആമത്തെ നമ്പർ കാണുക.) ആബേൽ എന്ന ഈ കുട്ടിയുടെ  റിപ്പോർട്ടിൽ മരണ കാരണം മുട്ടയും പാലും കഴിച്ചതിനാൽ ""ആകാം മരണ കാരണം "" എന്ന്   പറയുന്നു.അപ്പോഴും മരണ കാരണം എന്ത് എന്നതിന് ഉറപ്പില്ല.  "" ജില്ലാ മെഡിക്കൽ ഓഫീസറുടെ സാന്നിത്യത്തിൽ ചർച്ച ചെയ്തു മാത്രം തീരുമാനമെടുത്തതാണെന്ന് കൃത്യമായി ഇതിൽ പറയുന്നു"" ഈ കുട്ടി മുട്ടയും പാലും കഴിച്ചു എന്നതിനോ ,മരണ കാരണമോ കുട്ടിയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ശാസ്ത്രീയമായി  കുട്ടിയുടെ രക്തം, മലം , മൂത്രം എന്നിവ പരിശോധിക്കുകയോ , മരിച്ച ഈ കുട്ടിയുടെ പോസ്റ്റ് മോർട്ടമോ ചെയ്യാതെ ( കോപ്പി  7 ഇൽ പേജ് 8 ഇൽ പുറകു വശം കാണുക )  10 മിനിട്ടു കൊണ്ട് വട്ട മേശ സമ്മേളനം കൂടി ചർച്ച ചെയ്തു തീരുമാനമെടുത്തു.  കൂടാതെ കൊല്ലം ജില്ലയിലെ 2016 ഇലെ നിരവധി മരണങ്ങൾ,മാരക പാർശ്വ ഫലം, ബ്രെയിൻ ഡാമേജ് എന്നിവ  ഈ കോപ്പി 7 ഇത് കാണാവുന്നതാണ്. (ഇതിൽ എല്ലാ കേസും ഉൾപെട്ടിട്ടില്ല , വളരെ കുറച്ചു മാത്രമേ ഉള്ളൂ, ഈ കേസിലെ അപർണ എന്ന  കുട്ടിയെ പോലെ AEFI ആക്കാതിരുന്നത് ഇതിന്റെ പത്തിരട്ടിയോളം വരും )

  ഇത്തരം കുട്ടിയുടെ അസ്വാഭാവിക മരണം നിയമപരമായി പോലീസിനെ അറിയിക്കണം എന്നും പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുക്കണമെന്നും ഉള്ള നിയമങ്ങൾ പാലിക്കാൻ തയ്യാറാകാതെ  ഇത്തരം അസ്വാഭാവിക മരണങ്ങൾ ഈ ജില്ലാ മെഡിക്കൽ ഓഫീസർ മനപ്പൂർവം മറച്ചു വക്കുന്നു. അത് കൊണ്ട് തന്നെ കുട്ടികളുടെ പീഡനം കൊലപാതകം എന്നിവ ഇവിടെ ധാരാളമായി നടക്കാൻ  ആരോഗ്യ വകുപ്പ് ജീവനക്കാർ വഴിയൊരുക്കി കൊടുക്കുന്നു. 

അത് മാത്രമല്ല ഇത്തരം മരണ പെട്ട കുട്ടികളുടെ DIR കോപ്പിയിൽ ഒന്നും തന്നെ മരുന്ന് കമ്പനിയുടെ പേരുകൾ ബാച്ച് നമ്പർ എന്നിവ രേഖപെടുത്താറില്ല, ( കോപ്പി 7 ഇൽ  6,8 പേജും   പുറകു വശവും കാണുക ).ഇതെല്ലം ഒറ്റ നോട്ടത്തിൽ തന്നെ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസറും സ്വകാര്യ മരുന്ന് കമ്പനിയും തമ്മിലുള്ള അവിഹിത ബന്ധവും, ഈ മരുന്ന് കമ്പനിയെ സംരക്ഷിക്കാനുള്ള മനഃപൂർവ്വമായ ഗൂഢ നീക്കമാണെന്നും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.മാത്രമല്ല ഇത്തരം മരണങ്ങളും പാർശ്വഭലവും വിവിവാദമായ  PENTAVALENT വാക്സിൻ നൽകിയത് കൊണ്ടാണ് കൂടുതലും സംഭവിച്ചിരിക്കുന്നത് എന്ന് വ്യെക്തമാണ്.  


 എന്നാൽ ഇനി ഡിഫ്തീരിയ എന്ന രോഗം വന്നു 2 കുട്ടികൾ മരിച്ചു എന്ന് റിപ്പോർട്ട് നിരന്തരം വാർത്തയാക്കിയ മലപ്പുറം ജില്ലയിൽ, വാക്സിൻ എടുത്തു കഴിഞ്ഞ വർഷങ്ങളിൽ മലപ്പുറത്ത് മരിച്ച 8 കുട്ടികളുടെ രക്ഷിതാക്കളെ പറഞ്ഞു ചതിക്കുകയും അവർക്കു നീതി നൽകാതിരിക്കുകയും ചെയ്ത മലപ്പുറം ജില്ലയിലെ വെറും ഒന്നോ രണ്ടോ മാസത്തെ വാക്സിൻ അപകട മരണവും മാരക സൈഡ് എഫക്ടുകളും കണ്ടാൽ ആരോഗ്യ ശാസ്ത്രത്തിനു വരെ വെല്ലുവിളിയും നാണക്കേടും ഉണ്ടാക്കുന്നതാണ്.  ഇവിടെ വെറും രണ്ടു മാസത്തിനുള്ളിൽ മാത്രം വാക്സിൻ എടുത്തു മരിക്കുന്ന കുട്ടികകളുടെ AEFI റിപ്പോർട്ട് കാണാം (AEFI ആയി റിപ്പോർട് ചെയ്തവ മാത്രം,സംസ്ഥാന AEFI കമ്മിറ്റി മീറ്റിങ്ങിലെ റിപ്പോർട്ട് പ്രകാരവും, ഈ കേസിലെ അപർണ എന്ന കുട്ടിയുടേത് പോലെ  റിപ്പോർട്ട് ചെയ്യാത്തവ നിരവധി മരണ കേസുകളും,മാരക രോഗങ്ങളും ഇതിൽ പെട്ടിട്ടില്ല  ) ഈ കേസുകൾ ഒന്നും തന്നെ ഒരു ലാബ് പരിശോധനയോ , പോസ്റ്റ് മോർട്ടമോ നടത്തിയിട്ടില്ല..( കോപ്പി 8ലെ എല്ലാ പേജും കാണുക ) ഇത്തരം മരണങ്ങൾ എല്ലാം ബിൽ ഗേറ്റ്സിന്റെ GAVI സപ്പോർട്ട് ചെയ്യുന്ന pentavalent വാക്സിൻ ആണ് എന്നതാണ് സത്യം.ഇതൊന്നും  അസ്വാഭാവിക മരണത്തിന് പോലീസിനെ പോലും വിവരം അറിയിച്ചിട്ടില്ല എന്നതാണ് നിയമത്തെ വെല്ലുവിളിക്കുന്ന മറ്റൊരു സത്യം. ഡോക്ടർ എന്ന പദവി ഉണ്ടെങ്കിൽ ഒരു ശാസ്ത്രീയ തെളിവും ഇല്ലാതെ വായിൽ തോന്നുന്നത് എന്ത് എഴുതിയാലും ഒരു കോടതിയും നിയമവും മറ്റാരും അതിനെ  ചോദ്യം ചെയ്യരുത് എന്നതാണ് ആരോഗ്യ വകുപ്പിന്റെ ഭാഷ്യം. എൻഡോ സൾഫാൻ ദുരന്തം പോലെ തന്നെ വാക്സിൻ ദുരിതമനുഭവിക്കുന്നവരും നമ്മുടെ നാട്ടിൽ ആരുടെയും കണ്ണിൽ പെടാതെ നരക യാതന അനുഭവിക്കുന്നു. കാമ്പയിൻ ചെയ്യാൻ പരസ്യത്തിന് പണം ലഭിക്കുന്നതിനാലും, ആരോഗ്യ വകുപ്പിന്റെ സമ്മർദ്ദം മൂലവും,ശക്തമായ കാമ്പയിൻ മൂലവും ദുരിത ബാധിതരുടെ കഥകൾ  നിരവധി പത്ര റിപ്പോർട്ടർമാർ വാർത്തയാക്കാൻ ശ്രമിച്ചപ്പോളും മാധ്യമ മുതലാളിമാർ റിപ്പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല.  ഈ കോപ്പിയിൽ മലപ്പുറം ജില്ലയിൽ മരിച്ച നിരവധി കുട്ടികളുടെ റിപ്പോർട്ട് പൂഴ്ത്തി വച്ചിരിക്കുകയാണ്. AEFI നിയമ പ്രകാരമുള്ള ഈ കേസുകൾ എല്ലാ മാസവും സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറണം എന്ന നിയമം പാലിക്കാറില്ല എന്നും ഇതിന്റെ രേഖകൾ ഒന്നും ഇല്ല എന്നും മലപ്പുറം DMO അറിയിച്ചു. (കോപ്പി 5 കാണുക )

ഇത്തരം വിവിധ ജില്ലകളിലെ AEFI റിപ്പോർട്ട് നിരവധിയാണ്. മലപ്പുറം, കൊല്ലം ജില്ലയിലെ മാത്രമേ ഇതിൽ ഹാജരാക്കിയിട്ടുള്ളു , പാലക്കാട് , കോഴിക്കോട് ജില്ലകളിലാണ് പിന്നെ കൂടുതൽ അപകടവയും മരണവും നടക്കുന്നത് .ഇതിനൊന്നും ഒരു നിയമമവും പാലിക്കാതെ എഴുതി തള്ളുന്നു. 

   ഇങ്ങനെ കേരള സംസ്ഥാനത്ത് 14 ജില്ലകളിലും ഓരോ മാസം വീതം പ്രധിരോധ വാക്സിൻ നൽകി മരിക്കുന്നത് ഏകദേശം 30 ഓ അതിൽ കൂടുതലോ ആണ്. ഈ കേസിലെ അപർണ എന്ന കുട്ടിയെ പോലെ തന്നെ വിവിധ  മാരക പാർശ്വ ഭലങ്ങളും, ഓട്ടിസവും, മന്ദ ബുദ്ധിയും പോലുള്ള ഒരിക്കലും മാറാത്ത രോഗികൾ  ആയി പോയത് നിരവധി കുട്ടികളാണ്, ഇവരിൽ ചില കുട്ടികളുടെ രക്ഷിതാക്കളെ ഞങ്ങൾ നേരിൽ പോയ് കണ്ടു,ഇവർക്കും ആരോഗ്യ വകുപ്പ് മതിയായ ചികിത്സ പോലും നൽകിയിട്ടില്ല. AEFI കേസ് ആയി പരിഗണിക്കാൻ പോലും കൂട്ടാക്കാതെ ഇവരെ മാനസികമായി പീഡിപ്പിക്കുകയാണ് ആശാ വർക്കറും ആരോഗ്യ ജീവനക്കാരും.  പലരും പരാതിയുമായി മുന്നോട്ടു പോയെങ്കിലും AEFI എന്താണെന്നോ , നിയമങ്ങൾ എന്താണെന്നോ അറിയാത്ത ഇവരെ ഡോക്ടർ വാക്സിൻ അല്ല എന്നും, മുലപ്പാൽ തൊണ്ടയിൽ  കുടിങ്ങി എന്നും, മുട്ടയും പാലും കഴിച്ചതിനാൽ ആണ് മരണ കാരണം എന്നൊക്കെ പറഞ്ഞു ഭീക്ഷണി പെടുത്തുന്നു.ചിലരോട്  പരാതിക്കു പോയാൽ ചികിത്സ ഇനി ഒരു ഡോക്ടറും നൽകില്ല എന്ന ഭീക്ഷണിയിൽ അവരാരും പരാതിക്കു പോലും തയ്യാറല്ല. 

   മലപ്പുറം ജില്ലയിൽ സാധാരണ  പനിയും തൊണ്ട വേദനയും വന്ന കുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മരുന്ന് വാങ്ങാൻ ചെന്നപ്പോൾ അവിടെ  നിന്ന് ആംബുലൻസ് വിളിച്ചു കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പറഞ്ഞയക്കുകയും മറ്റു രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്ന കുട്ടിക്ക് ഒരു പ്രത്യേക മെഡിക്കൽ ഷോപ്പിൽ നിന്ന് 23000 ( ഇരുപത്തി മൂവായിരം ) രൂപയുടെ മരുന്ന് കുട്ടിക്ക് കയറ്റുകയും അതുവരെ  ഓടി ചാടി നടന്ന കുട്ടി   അര മണിക്കൂറിനുള്ളിൽ കുട്ടി വായിൽ നിന്ന് നുരയും പാതയും വന്നു മരിക്കുകയും ചെയ്തു. ഇത് അടുത്ത ദിവസം ഡിഫ്തീരിയ മരണം എന്ന്  പത്ര വാർത്ത ആക്കുകയും, ഈ പത്ര വാർത്ത കാണിച്ചു കൊണ്ട് നിരവധി കുട്ടികളെ നിർബന്ധപൂർവം ഡിഫ്തീരിയ പ്രധിരോധ മരുന്ന് സ്കൂളിലും മറ്റും നൽകുകയും  പത്രങ്ങളിൽ  ഭീതി പെടുത്തുന്ന വാർത്തകൾ കൊടുക്കുകയും ചെയ്തു.എന്നാൽ  തൊട്ടടുത്ത ആഴ്ച ഈ മരിച്ച കുട്ടിയുടെ ലാബ് പരിശോധന റിപ്പോർട്ട് വന്നതിൽ നിന്ന് കുട്ടിക്ക് ഡിഫ്തീരിയ എന്ന രോഗത്തിന്റെ ഒരംശം പോലും ഉണ്ടായിരുന്നില്ല, സാധാരണ ഒരു tonsillitis മാത്രമാണ് കുട്ടിക്ക് രോഗമെന്നും മനസ്സിലാക്കിയ ഈ രക്ഷിതാവ് ഈ രോഗ്യ കേന്ദ്രത്തെയും , വാർത്താ മാധ്യമത്തെയും, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറെയും  സമീപിച്ചെങ്കിലും അവർ ഒഴുഞ്ഞു മാറുകയാണ് ചെയ്തത്. ഈ രക്ഷിതാവിനെ ഞങ്ങൾ കാണാൻ ഇടയായി , എന്നാൽ കേസിനു പോയാൽ കുട്ടിയുടെ ജഡം നിങ്ങളുടെ മുന്നിൽ വീണ്ടും കുഴി തോണ്ടി എടുത്തു വെട്ടിപൊളിക്കുമെന്ന ഭീക്ഷണിയുടെ പുറത്തു ഈ രക്ഷിതാവ് അതിനുള്ള മനക്കരുത്തില്ലാത്തതിനാൽ ഒരു നിയമ നടപടിക്കും പോകാൻ തയ്യാറല്ല എന്ന് ഞങ്ങളോട് പറഞ്ഞു.

ഈ ജില്ലയിൽ ആരോഗ്യ പ്രവർത്തനവും, ശുജീകരണവും നടത്താതെ കോളറയും, മലമ്പനിയും, ഡെങ്കി പനിയും, എലിപ്പനിയും, ഛർദിയും മറ്റു വിവിധ രോഗങ്ങളും പടർന്നു പിടിക്കുന്നു.നിരവധി പേര് മരിക്കുന്നു എന്നവസ്തുത നിൽക്കെ , ഇതിനൊന്നും പ്രവർത്തിക്കാത്ത ആരോഗ്യ പ്രവർത്തകർ ഡിഫ്‌തീരിയ്ക്കും, വാക്സിൻ എടുപ്പിക്കുന്നതിനും വേണ്ടി മാത്രം ജില്ലയിൽ വീട് വീടാന്തരം കയറിയും, പ്രമുഖ വ്യെക്തികൾ , മത സംഘടനകൾ,മന്ദ്രി എന്നിവരെ കൊണ്ടും വാക്സിൻ എടുക്കാൻ പറഞ്ഞു കൊണ്ട് പ്രചാരണം നടത്തുന്നതും, ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലം ക്‌ളീനിംഗ് എന്നിവ നടത്താൻ ഈ രോഗ്യ പ്രവർത്തകർ സമ്മതിക്കാത്തതും ജനങ്ങളെ സംശയത്തിന്റെ നിഴലിലാക്കുന്നു.

 അത് പോലെ  വാക്സിൻ എടുത്തു ഉടനെ തളർന്നു പോയതും രോഗം വന്നതുമായ കുട്ടികളുടെ രക്ഷിതാക്കൾ അവർക്കു ചികിത്സയും, അവരുടെ സംശയത്തിന് ശാസ്ത്രീയ മറുപടിയും നൽകാതെ വന്നതിനാൽ പിന്നീട് വാക്സിൻ അപകടം സംഭവിച്ച കുട്ടിക്ക് വാക്സിൻ എടുക്കാൻ ഇവർ ഭയക്കുന്നു. എന്നാൽ സർക്കാരും, ആരോഗ്യ വകുപ്പും , മന്ദ്രിമാരും, കുട്ടികളുടെ കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും, വാക്സിൻ എടുത്തില്ലെങ്കിൽ നിയമം മൂലം ഇവരെ അകത്താക്കും എന്നും, വാക്സിനേഷൻ കുട്ടികളുടെ ജന്മ അവകാശം ആണെന്നും കാണിച്ചു കൊണ്ട് , വാക്സിൻ നൽകാത്ത  ഈ കുട്ടിക്ക് ഭരണ ഘടന വിഭാവനം ചെയ്യുന്ന സൗജന്യ അടിസ്ഥാന വിദ്യാഭാസം നിക്ഷേധിക്കും  എന്നുമുള്ള ഉത്തരവിൻ പ്രകാരം ( കോപ്പി 9 ഇൽ എല്ലാ പേജും കാണുക ) ഈ കുട്ടികളുടെ രക്ഷിതാക്കളെ ഈ ഉത്തരവുകളുടെ പത്ര വാർത്തകൾ കാണിച്ചു കൊണ്ട്  സ്കൂളിൽ പോലും പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞു കൊണ്ട് ആരോഗ്യ പ്രവർത്തകർ വീട് വീടാന്തരം കയറി ഇറങ്ങി ഭീക്ഷണി പെടുത്തുന്നു. എന്നാൽ കുത്തി വച്ച് കൊണ്ട് അപകടം അസംഭവിച്ച രക്ഷിതാക്കൾക്ക് ഈ ആരോഗ്യ പ്രവർത്തകർ നീതി നൽകുന്നില്ല. കുത്തി വച്ചു അപകടം സംഭവിച്ചു കഴിയുമ്പോൾ കുട്ടിക്ക് യാതൊരു ജന്മ അവകാശവും ഇല്ല . ഇവരുടെ രക്ഷിതാക്കൾ പരാതി പെട്ടാൽ അത് കുപ്രചാരണം ആക്കും, അതിനാൽ രക്ഷിതാക്കൾ ഇപ്പോൾ നീതി ലഭിക്കുന്നതിന് വേണ്ടി പ്രകൃതി ചികിത്സകർ, ഹോമിയോ ഡോക്ടർ എന്നിവരെ കൂട്ട് പിടിച്ചു കൊണ്ട് സമരങ്ങൾ തുടങ്ങിയ ഫോട്ടോ മുൻപ് ഹാജരാക്കിയിരുന്നു. ജനങ്ങൾ  അലോപ്പതി ചികിത്സയെ വരെ ഭയക്കുന്നു. ഇത് രാജ്യത്തു ഭീകര അവസ്ഥ സൃഷ്ടിക്കും, ഇത്തരം മരുന്ന് ചിലവാക്കുന്നതിലെ നിർബന്ധ ബുദ്ധി രാജ്യത്തിനും ഭരണ കൂടത്തിനും അപമാനവും, ജനാധിപത്യത്തിന് അപകടവുമാണ് എന്ന കാര്യം IHRA കമ്മീഷനെ ഓർമ്മിപ്പിക്കുന്നു. 

 വാക്സിൻ എടുക്കുന്നതിനു മുൻപ് കുട്ടികളെ ഡോക്ടർ പരിശോധിക്കണം  എന്നതും അങ്ങനെ പരിശോധിക്കാറുണ്ട് എന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മനുഷ്യാവകാശ കമ്മീഷന് നൽകിയ  മറുപടി പ്രകാരവും, ( കോപ്പി 10കാണുക ) വാക്സിൻ അപകടം സംഭവിച്ച കുട്ടികളെയും, മറ്റു രോഗമുള്ള കുട്ടികളെയും ഡോക്ടർ പരിശോധിക്കാതെ   നിർബന്ധിത വാക്സിനേഷൻ എടുക്കാൻ നിർബന്ധിക്കുന്നു  എന്ന പരാതി IHRA ക്കു ലഭിക്കുകയും ഇതേ തുടർന്ന് ഞങ്ങൾ, ആശുപത്രിയിൽ ചെറിയ ശാസ്ത്രക്രിയക്ക് പോലും ആശുപത്രി അധികൃതർ  എഴുതി ഒപ്പിട്ടു വാങ്ങിക്കുന്ന പോലെ ഉള്ള സമ്മത പത്രവും, തങ്ങളുടെ കുട്ടിക്ക് എന്ത് മരുന്ന് നൽകുന്നു, ആര് നൽകുന്നു, കുട്ടിക്ക് നിലവിൽ ഉള്ള രോഗ വിവരം, കുട്ടിക്ക് വാക്സിൻ നൽകി എന്തെങ്കിലും അസ്വസ്ഥത സംഭവിച്ചാൽ  ബന്ധപെടേണ്ട നമ്പർ എന്നിവ അടങ്ങിയ ഒരു സമ്മത പത്ര മാതൃക  ഈ രക്ഷിതാക്കൾക്ക് നൽകുകയും ( കോപ്പി  11 കാണുക ) രക്ഷിതാക്കൾ  കുട്ടിയെ വാക്സിൻ എടുക്കാൻ വന്നവരോട് ഇതൊന്നു ഒപ്പിട്ടു പൂരിപ്പിച്ചു തരാൻ പറഞ്ഞപ്പോൾ, സൗകര്യമില്ല എന്ന മറുപടിയാണ് എല്ലാ ജില്ലയിലെയും ഹെൽത്ത് ജീവനക്കാർ മറുപടി നൽകിയത്. മാത്രമല്ല വാക്സിൻ എടുത്തില്ലെങ്കിൽ റേഷൻ കാർഡ് റെധ് ചെയ്യും, സ്കൂളിൽ കയറ്റില്ല, ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ അടക്കും, സർക്കാരിന്റെ ഉത്തരവ് ഉണ്ട് എന്നൊക്കെ പറഞ്ഞു കൊണ്ട് ആരോഗ്യ വകുപ്പും വിവിധ കമ്മീഷനുകളും, മന്ദ്രി മാരുടെ  ഉത്തരവിന്റെ വാർത്തയും കാണിച്ചു കൊണ്ട്  ഇവരെ ഭീക്ഷണി പെടുത്തുന്നു. 

    മാരക രോഗത്തിനുള്ള വാക്സിനേഷൻ ഓരോ കുട്ടിയുടെ ജന്മ അവകാശമാണ്. എന്നാൽ ഈ അവകാശം സ്വീകരിച്ച നിരവധി കുട്ടികൾ ഇന്ന് മരിക്കുമ്പോൾ അവരുടെ അവകാശങ്ങൾ ലംഖിക്കുന്നു.  ഈ  മാരക പാർശ്വഭലം സംഭവിക്കുമ്പോഴും   കുട്ടിക്ക് ചികിത്സയും  രക്ഷിതാവിന്റെ  സംശയത്തിനും,ശാസ്ത്രീയമായ മറുപടി നൽകാതെയും, മനഃപൂർവം ഈ കേസുകൾ മറച്ചു വച്ചുകൊണ്ടും, ലക്ഷങ്ങൾ മുടക്കി പത്ര മാധ്യമങ്ങളിൽ വാക്സിന് വേണ്ടി പരസ്യം നൽകി പണം മുടക്കി നിയമ ലംഘനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. 

കേരളത്തിൽ ആരോഗ്യ വകുപ്പും, ജീവനക്കാരും, സർക്കാരും വിവിധ  നിയമ പാലകരും, മന്ദ്രിമാരും നിയമം പാലിക്കാത്ത, പൊതു ജനത്തിന്റെ ആശങ്കയും സംശയവും അകറ്റാതെ നിയമ വിരുദ്ധമായി നടത്തുന്ന വാക്സിനേഷന്റെ പേരിൽ പൊതു ജനത്തെ മനഃപൂർവം ഗുണ്ടായിസത്തിലൂടെ , അടിച്ചമർത്തി , വാർത്താ മാധ്യമത്തിലൂടെ ഭീക്ഷണി പെടുത്തി, വാക്സിൻ എടുത്തു തളർന്നു കിടക്കുന്ന കുട്ടികളെ വീണ്ടും എടുപ്പിച്ചു കൊണ്ടും, അറെസ്റ് ചെയ്യിപ്പിച്ചു കൊണ്ടും, ഭീകരമാം വിധം കുട്ടികളെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു എന്നതിന്റെ എല്ലാ തെളിവും ഇവിടെ ഹാജരാക്കി.

 ഇത്തരം കുട്ടികൾ ഗുണ നിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തു കേരളത്തിൽ നിരവധി കുട്ടികൾ മരിച്ചു എന്നും , നിരവധി കുട്ടികൾക്ക് മാരക രോഗം പിടി പെട്ട് എന്നും ലോകാരോഗ്യ സംഘടന (WORLD HEALTH ORGANIZATION ) 15-16 ജൂൺ 2016 ഇലെ Global Advisory Committee on Vaccine Safety (GACVS)  മീറ്റിങ്ങിലെ ആദ്യ പഠന റീപ്പർട്ട് 15-ജൂലൈ -2016 ഇന് പരസ്യ പെടുത്തി .( കോപ്പി 12 കാണുക ). എന്നാൽ ഇതൊന്നും നമ്മുടെ ആരോഗ്യ വകുപ്പ് അറിഞ്ഞിട്ടില്ല. ഇപ്പോഴും ജനത്തെ ഭീക്ഷണി പെടുത്തി കുട്ടികളെ കൊന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം വരെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടും നമ്മുടെ സർക്കാർ നിയമം പാലിക്കാൻ തയാറാകുന്നില്ല എന്നതും, ഒരു കോടതിയും ഒരു വകുപ്പും ഇത് അന്വേഷിക്കാൻ തായ്യാറാകാത്തതും രാജ്യത്തിൻറെ നിയമ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.

 നമ്മുടെ നാട്ടിൽ നടക്കുന്ന ഭീകരത   ഇത്തരം കേസുകൾ അടിയന്തിരമായി പരിഗണിക്കണം, ഈ കുട്ടികളുടെ മരണ കേസുകൾ അടിയന്തിരമായി  പുരന്വേഷിക്കാൻ ഉത്തരവ് ഉണ്ടാകണം. ഇല്ലെങ്കിൽ നീതിക്കായി  അന്താരാഷ്ട്ര കോടതിയെ (The International Court of Justice (ICJ)) സമീപിക്കേണ്ടി വരുന്ന ഭീകര  അവസ്ഥ സംജാതമാകും. ജനങ്ങൾ സർക്കാരിനെയും നിയമത്തെയും, കമ്മീഷനുകളെയും എതിർക്കും, നീതിക്കായി നക്സലിസവും,ഭീകരതയുടെയും കൂട്ട് പിടിക്കും , രാജ്യത്തു തന്നെ ആഭ്യന്തര കലാപങ്ങൾ ഉണ്ടാകും, ഒപ്പം ചികിത്സ ഭയത്താൽ സ്വയം ചികിത്സ നിക്ഷേധിച്ചു കൊണ്ട് മാരക രോഗങ്ങൾ പടർന്നു പിടിച്ചു കൂട്ടത്തോടെ ജനങ്ങൾ ചത്തൊടുങ്ങും.

ജനത്തിന്റെ  പരാതികളും , ആശങ്കകളും , നീതിയും നൽകേണ്ട സർക്കാർ ഇതെല്ലം കുപ്രചരണം ആക്കി മാറ്റി കൊണ്ടിരിക്കുന്നു, പ്രതികരിക്കുന്ന, പരാതി നൽകുന്ന ജനത്തെ  നിയമം മൂലം നേരിട്ട് കൊണ്ടിരിക്കുന്നു. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ചു നടപടി എടുത്തില്ലെങ്കിൽ കൈവിട്ടു പോകുന്ന അവസ്ഥ വരും. 

   ഇത് മാത്രമല്ല കോടാനു കോടിയുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. ലോകത്തു തന്നെ ജന സംഖ്യ കുറക്കാൻ വാക്സിനുകൾ ഉപയോഗിക്കാം എന്ന് പറയുന്ന ലോക കോടീശ്വരനായ ബിൽ ഗേറ്റ്സ് ഇന്ത്യയിലേക്ക് നൽകുന്നത് The United Nations Children's Emergency Fund (UNICEF ) ഉം ജന പെരുപ്പം വാക്സിനിലൂടെ കുറക്കാം എന്നും പ്രധാനമായും, ഇന്ത്യയും, ആഫ്രിക്കയും ഇത് പ്രയോഗിക്കാം എന്നും, ഇതിനായി വാക്സിനിൽ കൂടി SV40 എന്ന വൈറസ് കയറ്റി വിടാം എന്നും, ഈ വിധം 15% ജനസംഖ്യ കുറച്ചു എന്നും സോഷ്യൽ മീഡിയയിലൂടെയും, ന്യൂയോർക്കിലെ  TED (Technology, Entertainment, Design) കോൺഫറൻസിൽ പരസ്യമായി പറയുകയും എല്ലാ വിദേശ മാധ്യമവും ഇത് റിപ്പോർട് ചെയ്തതുമാണ്.( ഇതിന്റെ വാർത്ത, വീഡിയോ, എന്നിവയും ബിൽ ഗേറ്റ്സിന്റെ (gavi foundeshan ) മുംബൈ ഓഫീസിലെ രേഖകളും,വിവാദമായ പെന്റാ വാലൻണ്ട് gavi ആണ് ഇന്ത്യയിൽ നടത്തുന്നത് എന്ന രേഖകളും മുൻപുള്ള സിറ്റിങ്ങിൽ കമ്മീഷനിൽ ഹാജരാക്കിയതാണ്.)  

ഈ വാക്സിന് വേണ്ടി ഇന്ത്യയിലേക്കു ബില്യൺ കോടി ഡോളറുകളാണ് ഇന്ത്യയിലേക്ക് ഒഴുക്കുന്നത്. അങ്ങനെ ഈ പണത്തിന്റെ ഓഹരി കേരളം സംസ്ഥാന ആരോഗ്യ വകുപ്പിനും ലഭിക്കുന്നു. ഈ കോടി കണക്കിനുള്ള പണം കേന്ദ്ര സർക്കാരിൽ നിന്ന് വാങ്ങി കേരളത്തിൽ ആരോഗ്യ വകുപ്പും ഓരോ ജില്ലാ AEFI കമ്മിറ്റിയും, നടത്തുന്നത് കോടികളുടെ അഴിമതിയാണ്. AEFI പഠന സമിതി വേണം എന്നും, കൃത്യമായി റിപ്പോർട്ട് ചെയ്യണം എന്നും, ഈ പണം ഉപയോഗിച്ചു കൊണ്ട് എന്ത് അഴിമതിയോ, ഇന്ത്യൻ ഇന്ത്യൻ വാക്സിൻ കമ്പനിക്ക് നൽകുന്ന വാക്സിൻ ഉപയോഗിച്ചു മരണം സംഭവിച്ചാലോ അപകടം സംഭവിച്ചാലോ അതാതു രാജ്യങ്ങളും സ്റ്റേറ്റ്കളും മാത്രമായിരിക്കും ഉത്തരവാദി എന്നുള്ള ഇന്ത്യൻ സർക്കാരിന്റെയും, ഗവി ഫൗണ്ടേഷന്റെയും പണം വാങ്ങുന്നതിന്റെ 5 June 2015 ലെ  സമ്മത പത്രത്തിന്റെയും, 2012-2013 ആനുവൽ റിപ്പോർട്ടിന്റെയും  PD ePlatform കോപ്പി എന്നിവ ഇതോടൊപ്പം ഹാജരാക്കുന്നു. (കോപ്പി 13-ഇൽ പേജ് 2 ഉം 14 ഇൽ എല്ലാ പേജും കാണുക )

 എന്നാൽ കേരളത്തിൽ AEFI കമ്മിറ്റി കാര്യമായി നടക്കുന്നില്ല, പഠന സമിതി പ്രവർത്തിക്കുന്നില്ല.ഇതിനായുള്ള ഫണ്ട് പണം എവിടെ പോകുന്നു എന്ന് വ്യെക്തമല്ല. എല്ലാ രാജ്യത്തും  വാക്സിന് കോടതിയും, ഇൻഷുറൻസും, പഠന സമിതിയും , വാക്സിൻ അപകട റിപ്പോർട്ടും, അവരുടെ പേരും വിവരങ്ങളും ഫോട്ടോയും,ഇരകളുടെ ഇപ്പോഴത്തെ അവസ്ഥയും എല്ലാം ഉണ്ട്.( കോപ്പി 15-16-17 കാണുക ) ഇവിടെ വാക്സിൻ കൊണ്ട് ഒരു അപകടവും വരില്ല എന്ന ആരോഗ്യ വകുപ്പിന്റെയും ഡോക്ടർമാരുടെയും, മരുന്ന് കമ്പനിയുടെയും, തെളിവില്ലാത്തത ഉറപ്പു മാത്രം, പഠന സമിതി ഉണ്ടെകിലും ഒരു റിപ്പോർട്ടും അവരുടെ കയ്യിൽ ഇല്ല. ഉള്ള റിപ്പോർട്ടുകൾ എല്ലാം DMO കൾ പൂഴ്ത്തുന്നു.

ഇത് കൂടാതെ തന്നെ ഇത്തരം വാക്സിനേഷന്  ലഭിക്കുന്ന പണം ഉപയോഗിച്ചു കൊണ്ട്, സർക്കാർ തലത്തിൽ എല്ലാ കുട്ടികൾക്കും ഓരോ വാക്സിനും വിതരണം ചെയ്യുന്നതിന് വേണ്ടി വിവിധ മരുന്ന് കമ്പനികൾ ആരോഗ്യ വകുപ്പ് ഡയറക്ടർ തുടങ്ങി, എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർ , സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ തുടങ്ങിയിരിക്കുന്ന ആരോഗ്യ സംഘടനകൾ എന്നിവർക്ക് നല്ല തുക കൈമാറുകയും, ഇവരുടെ നിർദ്ദേശ പ്രകാരം സർക്കാർ ഫണ്ട് പാസ്സാക്കി ഈ കമ്പനിയുടെ മരുന്നുകൾ വാങ്ങി ആരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്യുന്നു, ഇതുപോലെ മുൻ ആരോഗ്യ മന്ദ്രി 15 കോടി കോഴ വാങ്ങിയ വാർത്ത വന്നതിന്റെ കോപ്പി ഹാജരാക്കിയിരുന്നു. ഇവർ പത്ര മാധ്യമങ്ങളിൽ വാക്സിൻ കാമ്പയിന് വേണ്ടി അളവിൽ കവിഞ്ഞ പണവും നൽകുന്നുണ്ട്.എന്നാൽ ഈ കാമ്പയിനുകളിൽ  വാക്സിൻ അപകടം സംഭവിച്ച രക്ഷിതാക്കൾക്ക് പ്രവേശനം ഇല്ല.ഇത്തരം കുട്ടികളുടെ വിവരങ്ങൾ ചോദിക്കുകയോ , സംശയം ഉന്നയിക്കുകയോ ചെയ്താൽ നിർബന്ധിത വാക്സിനേഷൻ ചെയ്തില്ലെങ്കിൽ ഇവരെ അറസ്റ്റു ചെയ്യും എന്ന ഭീക്ഷണികളാണ് ഈ കാമ്പയിനുകളിളും  പത്ര വാർത്തകളിലും നൽകുന്നത്. വാക്സിൻ കുട്ടികളുടെ അവകാശമാണ്. എന്നാൽ വാസിനേഷൻ എടുത്തു മരിച്ച കുട്ടികൾക്ക് ചികിത്സക്ക് പോലും അവകാശമില്ല എന്നത് ഈ കേസിൽ തന്നെ  ഇരു കക്ഷികളും സമർപ്പിച്ച  തെളിവുകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതാണ്. 

================================================================================
 ഇനി ഇതുപോലെ ഒരു കുട്ടിക്കും അവർത്തിക്കാതിരിക്കാനും , ഭരണഘടന അനുശാസിക്കുന്ന മനുഷ്യന്റെ അവകാശം നില നിർത്താനും ,പൊതു ജനം ചതിക്കപെടാതിരിക്കാനും, ബഹുമാനപെട്ട മനുഷ്യാവകാശ കമ്മീഷൻ ഈ കേസിൽ ഇടപെട്ടു കൊണ്ട് പൊതു സമൂഹത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നു.
===============================================================================

പരാതിക്കാരൻ ഉന്നയിച്ച പരാതിയിൽ ഇരു കക്ഷികളുടെയും ഹാജരാക്കിയിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലും നിയമങ്ങളുടെ അടിസ്ഥാനത്തിലും, നീതി നടപ്പിലാക്കികൊടുക്കുക. 

 ഇതോടൊപ്പം ഒരു വിജിലൻസ് അന്വേഷണം നടത്തി സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ, എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർ, PHC  ഓഫീസർ എന്നിവരുടെ സ്വത്തുവിവരങ്ങളും ഈ കുട്ടികൾ മരിച്ചിട്ട് എന്ത് കൊണ്ട് ഒരു ലാബ് പരിശോധനയോ , പോസ്റ്റ് മോർട്ടമോ പോലും നടത്താതെ, അസ്വാഭാവിക മരണത്തിനു പോലീസിനെ അറിയിക്കാത്തതും എന്ത് കൊണ്ട് എന്ന് അന്വേഷണം നടത്തണം. കൂടാതെ ഈ കുട്ടികൾക്ക് നൽകിയ വാക്സിൻ നൽകുന്നതിന് മുൻപ് ഹിമാചൽ പ്രദേശിലെ ലാബിൽ പരിശോധിച്ച കോപ്പി എന്നിവ പരിശോധിക്കണം, ഇത്തരത്തിൽ ഒരു വിജിലൻസ് അന്വേഷണം നടത്തി സത്യം ജനത്തിലേക്ക് എത്തിച്ചില്ലെങ്കിൽ ഭാവിയിൽ നമ്മുടെ നാട്ടിൽ ഒരു വ്യെക്തി പോലും കുട്ടികൾക്ക് വാക്സിൻ നൽകില്ല. ഇത് മാരക രോഗങ്ങൾ പടർന്നു  പിടിച്ചു നിയന്ദ്രിക്കാൻ കഴിയാതെ നിരവധി പേർ മരിക്കാൻ ഇടയാകും. ഇതിനായി നിലവിൽ IHRA പരാതി നൽകിയിട്ടുണ്ടെങ്കിലും ബഹുമാനപെട്ട  മനുഷ്യാവകാശ കമ്മിഷൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടണം.  അത് പോലെ തന്നെ മുൻ  ആരോഗ്യ മന്ദ്രി മരുന്ന് കമ്പനിയുടെ കയ്യിൽ നിന്ന് പണം വാങ്ങി സ്വാകാര്യ ആശുപത്രി വാങ്ങി കൂട്ടിയതിനെതിരെയും വിജിലൻസ് കേസ് എടുത്തിട്ടുണ്ട്.( മുൻപ് സിറ്റിങ്ങിൽ ഇതിന്റെ വിവരങ്ങൾ തന്നിരുന്നു).

ഈ കേസിൽ പ്രസാദ് രാഷ്ട്ര പതിക്കു നൽകിയ പരാതിയിൽ വിശദീകരണം ചോദിച്ച മുഖ്യകേന്ദ്രിക്കു നൽകിയ മറുപടിയിൽ വ്യാജമായി  16-08-2014 ഇൽ AEFI കമ്മിറ്റി Additional Director (FW ) ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ DMO ചേംബറിൽ 11 മണിക്ക് കൂടിയ മീറ്റിങ്ങിൽ AEFI നിയമ പ്രകാരം ഉള്ള ഇല്ലാത്ത FIR ,PRI , DIR  എന്നിവ വ്യാജമാക്കി ചമച്ചു നൽകി കുട്ടിയെ കാണാതെ കുട്ടിക്ക് വാക്സിൻ നൽകി ഒന്നും സംഭവിച്ചില്ല എന്ന് റിപ്പോർട്ട് നൽകി ,എന്നാൽ 30-09-2015 ഇൽ മേൽ പറഞ്ഞ FIR PRI DIR തുടങ്ങിയവയുടെ കോപ്പി തരിക എന്ന് അവശ്യ പെട്ടപ്പോൾ ഇതേ ഏറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ തന്ന  മറുപടി 2011 ഇൽ പെന്റാ വാലന്റ്റ് വാക്സിനേഷന് ശേക്ഷമാണ് FIR , PIR , DIR എന്നിവ നിലവിൽ വന്നത് എന്ന്, അത് കൊണ്ട് കുട്ടിക്ക് ഇതൊന്നും ഉണ്ടായിരുന്നില്ല എന്നും മറുപടി നൽകി, ഈ മറുപടി തന്നെയാണ് 2009 ഇത് വാക്സിൻ എടുത്ത തൂങ്ങാലി പ്രാഥമിക ആരോഗ്യ കേന്ദ്രം മറുപടി നൽകിയത്. ( ഇതിന്റെ തെളിവും  കോപ്പിയും 19-11-2015 ഇലെ കോട്ടയം സിറ്റിങ്ങിൽ ഹാജരാക്കിയതാണ്.) ,ഈ വ്യാജ രേഖ ചമച്ചു കൊണ്ട് രാഷ്ട്ര പതി , മുഖ്യമന്ദ്രി എന്നിവരെ കബളിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാർശ ചെയ്തു കൊണ്ട് വിജിലൻസ് അന്വേഷണത്തിൽ ഇവരെ കൂടി ഉൾപെടുത്താൻ ഇത്തരവ് ഉണ്ടാകണം എന്ന് കൂട്ടി അപേക്ഷിക്കുന്നു.


കൂടാതെ  ഇത്തരം വാക്സിനേഷനുകൾ നൽകുമ്പോൾ രക്ഷിതാക്കളെ ഇതിൽ കാണുന്ന വിധമുള്ള ഫോം പൂരിപ്പിച്ചു കൊണ്ട് ( കോപ്പി 11 കാണുക ) ഒരു രോഗവും ഇല്ലാത്ത കുട്ടിക്ക് എന്ത് മരുന്ന് കുത്തി വക്കുന്നു. ആ മരുന്നിന്റെ കമ്പനി പേര്, നിർമിച്ച തീയതി , കാലാവധി തീരുന്ന തീയതി, കുട്ടിക്ക് നിലവിൽ എന്തെങ്കിലും  രോഗമുണ്ടോ എന്ന് നിയമത്തിൽ ഉള്ള പോലെ ഉള്ള പോലെ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച ഡോക്ടറുടെ ഒപ്പും ഇട്ട ഫോം നിർബന്ധമായി രക്ഷിതാക്കൾക്ക് നൽകി ജനത്തിന്റെ അറിയാനുള്ള അവകാശവും നീതിയും നടപ്പിലാക്കണം. ഇന്ന് ആരോഗ്യ വകുപ്പ്കൊടുക്കുന്ന ഫോമിൽ ഇതൊന്നുമില്ല ,  കൂടാതെ പ്രധിരോധ മരുന്നുകൾ നൽകിയാൽ ഉണ്ടാകുന്ന പാർശ്വഫലം ഈ ഫോമിൽ എഴുതി നൽകി രക്ഷിതാവിന്റെ സമ്മത പത്രം എഴുതി വാങ്ങണം.""വാക്സിൻ നൽകാൻ ആരെയും നിർബന്ധിക്കുന്നില്ല"" എന്ന രേഖാമൂലമുള്ള  ഈ കേസിലെയും, വിവിധ കേസുകളിലും വിവിധ വിവിരവകാശ ചോദ്യത്തിലും ഉള്ള ആരോഗ്യ വകുപ്പിന്റെ മറുപടി (കോപ്പി 10 കാണുക ) എല്ലാ ആശുപത്രിയിലും ഫോമിലും എഴുതി വക്കണം. 

  നിലവിൽ ആരോഗ്യ വകുപ്പ് അനുസരിക്കാത്തതും, നിലവിലുള്ള നിയമങ്ങൾ എല്ലാവരും പാലിക്കുകയും, വാക്സിൻ മരണ കേസിൽ നിർബന്ധമായും പോസ്റ്റ് മോർട്ടം ചെയ്യുകയും, ആ ബാച്ചിലെ സിറിഞ്ച് ,സൂചി, വാക്സിൻ എന്നിവ പരിശോധനക്ക് അയച്ചു കൊണ്ടും ശാസ്ത്രീയമായ രീതിയിൽ റിപ്പോർട്ട്  നൽകി രക്ഷിതാക്കളുടെ സംശയത്തിന് മറുപടി നൽകി ഇന്ത്യൻ ഭരണ ഘടന നൽകുന്ന നീതി നൽകുകയും, എല്ലാ ഇൻഷുറൻസ് നിയമത്തിൽ നിന്നും വാക്സിൻ അപകടത്തിന് ഒരു ഇൻഷുറൻസ് ക്ലെയിമും ലഭിക്കില്ല എന്ന ഇൻഷുറൻസ് കമ്പനികളുടെ നിലപാടിലും മാറ്റം വരുത്തിയും, വാക്സിനേഷൻ അപകടത്തിന് മോട്ടോർ വാഹന നിയമം പോലെ ഇൻഷുറൻസ് കൊണ്ട് വരികയും, സംസ്ഥാനത്തെ മനുഷ്യ അവകാശങ്ങളുടെ ലംഘനത്തിന് വേണ്ടി നില നിൽക്കുന്ന  ബഹുമാനപെട്ട മനുഷ്യാവകാശ കമ്മീഷൻ മുൻമ്പാകെ തന്നിരിക്കുന്ന എല്ലാ തെളിവുകളും ഭരണ ഘടനാപരമായ അവകാശ നിക്ഷേധം, മനുഷ്യാവകാശ  നിക്ഷേധം, അറിയുവാനുള്ള നിക്ഷേധം, കൺസ്യൂമർ നിയമ നിക്ഷേധം, മെഡിക്കൽ നിയമ നിക്ഷേധം, ഭീക്ഷണി പെടുത്തിയും,ഭരണ ഘടനക്കു വിരുദ്ധമായ ഉത്തരവുകൾ ഇറക്കിയും,നിയമങ്ങൾ പാലിക്കാതെ കുട്ടികളെ കൊന്നൊടുക്കിയും, അംഗ വൈകല്യം വരുത്തിയും, നീതി നൽകാതെ നടത്തുന്നതാണ് ഇന്നത്തെ  വാക്സിനേഷൻ എന്ന് മനസ്സിലാക്കി വാക്സിനേഷൻ നിയമ പരമാക്കി സുതാര്യവുമാക്കി നടപ്പിലാക്കാൻ ഉത്തരവ് ഉണ്ടാകണം എന്നും   ഇതിനാൽ അവസാനമായി  അപേക്ഷിക്കുന്നു. 

മനുഷ്യരുടെ അവകാശം സംരക്ഷിക്കാൻ വേണ്ടി ഒരു രൂപ പോലും പ്രതിഫലമോ സംഭാവനയോ  ഇന്നേ വരെ ആരോടും കൈപറ്റാതെ പ്രവർത്തിക്കുന്ന INTERNATIONAL HUMAN RIGHTS ASSOCIATION ഈ കേസിൽ ഇത്രയും നാൾ തന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ,  മനുഷ്യരുടെ അവകാശനത്തിനു വേണ്ടി നില കൊള്ളുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് തന്ന ഈ റിപ്പോർട്ടിലെ തെളിവുകൾ പഠിച്ചു കൊണ്ട് അതാതു വകുപ്പിന് കൈമാറി രാജ്യത്തെ നിയമം സംരക്ഷിക്കുകയും, ഭീതി പെടുത്തിയും, അപായപെടുത്തിയും,രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടികളെ  ഓടിച്ചിട്ടു പിടിച്ചു കുത്തിവയ്ക്കുന്ന ആരോഗ്യ മേഖലയിലെ നിയമ ലംഘനവും,ജനങളുടെ ഭീതിയും,അവകാശവും സംരക്ഷിക്കണം എന്നും,നിയമം പാലിക്കാതെയുള്ള കുട്ടികളുടെ മരണം മറച്ചു വച്ചുകൊണ്ടു നടത്തുന്ന കൂട്ട കൊല നരഹത്യയായി തന്നെ കണ്ടു കൊണ്ടും, WHO യൂടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടി എത്രയും പെട്ടെന്ന് ഇതിനു വേണ്ട നിയമ നടപടികൾക്ക് ഉത്തരവാക്കി, ഈ കേസിലെ പ്രസാദിനും  കുട്ടിക്കും  നീതി നൽകി കൊണ്ടും  ഭരണ ഘടനയും , ജനാധിപത്യവും , എല്ലാ നിയമങ്ങളും സംരക്ഷിക്കണം എന്നും  ഇതിനാൽ അപേക്ഷിച്ചു കൊള്ളുന്നു. 

                                                                  എന്ന് 
                                                 സെബാസ്റ്റ്യൻ പുഴക്കര 
 പാല
കോട്ടയം 
12/08/2016                                         

Saturday 6 August 2016

2030 ൽ -ദാരിദ്രം തുടച്ചു നീക്കുമെന്ന് UN പറയുന്നു. വേൾഡ് ബാങ്ക് പണവും നൽകുന്നു . THE DEPOPULATION AGENDA MALAYALAM VIDEO, the new world order malayalam video

https://www.facebook.com/OnlineHumanRights/videos/1755438511376461/

നമ്മുടെ കേരളത്തിൽ ആദിവാസി സമൂഹത്തെ കൊന്നൊടുക്കുന്ന സർക്കാർ. ആർക്കും കുട്ടികൾ ഇല്ല .ഉണ്ടാവുകയുമില്ല.ഈ വീഡിയോ കണ്ടു നോക്ക്. അരോഗ്യ മന്ത്രി ചോദിച്ചു ജനസംഖ്യ കുറക്കുന്നതിന് തെളിവുണ്ടോ എന്ന് ??
സർക്കാർ അറിവോടെ നമ്മുടെ കുട്ടികളെ കൊന്നൊടുക്കുന്ന രേഖകൾ പുറത്തായി Watch this link
https://www.facebook.com/OnlineHumanRights/videos/1755487838038195/
2030 ൽ -ദാരിദ്രം തുടച്ചു നീക്കുമെന്ന് UN പറയുന്നു. വേൾഡ് ബാങ്ക് പണവും നൽകുന്നു . നമ്മുടെ സർക്കാരുകളും ആരോഗ്യ പ്രവർത്തകരും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. THE DEPOPULATION AGENDA
നമ്മൾ ആദിവാസി അല്ല എന്നോർത്ത് സമാധാനിക്കണ്ട. നിങ്ങളെയും വെറുതെ വിടില്ല ഈ സർക്കാരുകൾ. watch full videohttps://goo.gl/TeyqY3

========================================================================

സർക്കാർ അറിവോടെ നമ്മുടെ കുട്ടികളെ കൊന്നൊടുക്കുന്ന രേഖകൾ പുറത്തായി
കുറെ കുട്ടികൾ മാരക രോഗങ്ങൾ വന്നു ചികിത്സയിൽ . [ മലയാളം വീഡിയോ കാണുക ]
(( വീഡിയോ Settings -ൽ HD Tick ഇട്ടു കാണുക.)) ഇത് കുപ്രചാരണം ആണോ എന്ന് നിങ്ങൾ തീരുമാനിക്കുക..‪#‎ആരോഗ്യ‬ വകുപ്പ് ലോകാരോഗ്യ സങ്കടനയ്ക്കു (WHO) കൈമാറിയ ഞെട്ടിക്കുന്ന കുട്ടികളുടെ മരണ റിപ്പോർട്ട് രേഖകൾ പുറത്തായി ,
മന്ത്രിമാർ കോടികൾ വാങ്ങി കുട്ടികളുടെ മരണം രക്ഷിതാക്കളിൽ നിന്ന് മറച്ചു വച്ച് മറ്റു കാരണങ്ങളാണെന്ന് റിപ്പോർട്ട് എഴുതി വൻകിട മരുന്ന് കമ്പനികളെ രക്ഷിക്കാൻ നീക്കം.
ഇതിൽ നിങ്ങളുടെ കുട്ടിയുടെ റിപ്പോർട്ടും ഉണ്ടാകാം. അല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടിക്കും സംഭവിക്കാം.
വീഡിയോ മുഴുവൻ കാണുക. അവസാന ഭാഗങ്ങളിൽ ഇതിനു പിന്നിലെ ലക്‌ഷ്യം എന്താണെന്നു അറിയാം. ***********************
ഇതിലെ പല രക്ഷിതാക്കൾക്കും ഇപ്പോഴും മരണ കാരണം മനസിലായിട്ടില്ല. എന്നാൽ സർക്കാർ WHO ക്കു ഈ വിഡിയോയിൽ കൈമാറിയ രേഖകളിൽ മരണ കാരണം വ്യകതമായി കാണാം
ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ഒരു ലാബ് പരിശോധനയോ പോലും ഇല്ലാതെ ജില്ലാ മെഡിക്കൽ ഓഫീസറോട് കൂടിയ വട്ടമേശ സമ്മേളനത്തിൽ കണിയാന്മാർ ഭസ്മം ഊതി പ്രവചിക്കുന്ന പോലെ നിയമം പാലിക്കാതെ ഈ കുട്ടിയുടെ മരണം പാല് കുടിച്ചാണെന്നു നമുക്ക് തീരുമാനിക്കാം എന്നെഴുതി ലേലം ഉറപ്പിക്കുന്നു
ഈ രേഖകളിൽ ഇതെടുത്തു മരിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ നമ്പർ ഉണ്ട്. നിങ്ങൾക്കും ഇവരെ വിളിച്ചു നേരിട്ട് ബന്ധപ്പെടാം. മലപ്പുറം ജില്ലയിലെ മാത്രം മരണ റിപ്പോർട്ട് ഈ വീഡിയോ കാണുക.
https://goo.gl/n3W1Id
ഷെയർ ചെയ്യുക ജനങ്ങളെ നിയമങ്ങൾ ബോധവാന്മാരാക്കുക.ഓരോ ജില്ലകളുടെ വരും അപ്ഡേഷനിൽ കാണാം
നിങ്ങള്ക്ക് കുട്ടിക്കു ഈ Form ഡൌൺലോഡ് ചെയ്യാം.
https://www.sendspace.com/file/vboyr8
ആരോഗ്യ വകുപ്പ് ജീവനക്കാർ ഒരു വിഭാഗം ജനങ്ങളെ ഇല്ലാതാക്കുന്നു
ഈ വീഡിയോ കാണുക.https://goo.gl/eAL6oS
SHOCKING KERALA DEPOPULATION AGENDA
ഈ സൈറ്റ് ഉപയോഗിച്ച് ഈ വീഡിയോ ഡൌൺലോഡ് ചെയ്യാം
http://www.downvids.net/

kerala government and kerala health department kill the children for vaccinetion pentavalant and dpt , malppuram diftheeria case killing children and arested

സർക്കാർ അറിവോടെ നമ്മുടെ കുട്ടികളെ കൊന്നൊടുക്കുന്ന രേഖകൾ പുറത്തായി
കുറെ കുട്ടികൾ മാരക രോഗങ്ങൾ വന്നു ചികിത്സയിൽ . [ മലയാളം വീഡിയോ കാണുക ]
(( വീഡിയോ Settings -ൽ HD Tick ഇട്ടു കാണുക.)) ഇത് കുപ്രചാരണം ആണോ എന്ന് നിങ്ങൾ തീരുമാനിക്കുക..‪#‎ആരോഗ്യ‬ വകുപ്പ് ലോകാരോഗ്യ സങ്കടനയ്ക്കു (WHO) കൈമാറിയ ഞെട്ടിക്കുന്ന കുട്ടികളുടെ മരണ റിപ്പോർട്ട് രേഖകൾ പുറത്തായി ,
മന്ത്രിമാർ കോടികൾ വാങ്ങി കുട്ടികളുടെ മരണം രക്ഷിതാക്കളിൽ നിന്ന് മറച്ചു വച്ച് മറ്റു കാരണങ്ങളാണെന്ന് റിപ്പോർട്ട് എഴുതി വൻകിട മരുന്ന് കമ്പനികളെ രക്ഷിക്കാൻ നീക്കം.
ഇതിൽ നിങ്ങളുടെ കുട്ടിയുടെ റിപ്പോർട്ടും ഉണ്ടാകാം. അല്ലെങ്കിൽ നാളെ നിങ്ങളുടെ കുട്ടിക്കും സംഭവിക്കാം.
വീഡിയോ മുഴുവൻ കാണുക. അവസാന ഭാഗങ്ങളിൽ ഇതിനു പിന്നിലെ ലക്‌ഷ്യം എന്താണെന്നു അറിയാം. ***********************
ഇതിലെ പല രക്ഷിതാക്കൾക്കും ഇപ്പോഴും മരണ കാരണം മനസിലായിട്ടില്ല. എന്നാൽ സർക്കാർ WHO ക്കു ഈ വിഡിയോയിൽ കൈമാറിയ രേഖകളിൽ മരണ കാരണം വ്യകതമായി കാണാം
ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടോ ഒരു ലാബ് പരിശോധനയോ പോലും ഇല്ലാതെ ജില്ലാ മെഡിക്കൽ ഓഫീസറോട് കൂടിയ വട്ടമേശ സമ്മേളനത്തിൽ കണിയാന്മാർ ഭസ്മം ഊതി പ്രവചിക്കുന്ന പോലെ നിയമം പാലിക്കാതെ ഈ കുട്ടിയുടെ മരണം പാല് കുടിച്ചാണെന്നു നമുക്ക് തീരുമാനിക്കാം എന്നെഴുതി ലേലം ഉറപ്പിക്കുന്നു
ഈ രേഖകളിൽ ഇതെടുത്തു മരിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ നമ്പർ ഉണ്ട്. നിങ്ങൾക്കും ഇവരെ വിളിച്ചു നേരിട്ട് ബന്ധപ്പെടാം. മലപ്പുറം ജില്ലയിലെ മാത്രം മരണ റിപ്പോർട്ട് ഈ വീഡിയോ കാണുക.
https://goo.gl/n3W1Id
ഷെയർ ചെയ്യുക ജനങ്ങളെ നിയമങ്ങൾ ബോധവാന്മാരാക്കുക.ഓരോ ജില്ലകളുടെ വരും അപ്ഡേഷനിൽ കാണാം
നിങ്ങള്ക്ക് കുട്ടിക്കു ഈ Form ഡൌൺലോഡ് ചെയ്യാം.
https://www.sendspace.com/file/vboyr8
ആരോഗ്യ വകുപ്പ് ജീവനക്കാർ ഒരു വിഭാഗം ജനങ്ങളെ ഇല്ലാതാക്കുന്നു
ഈ വീഡിയോ കാണുക.https://goo.gl/eAL6oS
SHOCKING KERALA DEPOPULATION AGENDA
ഈ സൈറ്റ് ഉപയോഗിച്ച് ഈ വീഡിയോ ഡൌൺലോഡ് ചെയ്യാം
http://www.downvids.net/