Saturday 16 July 2016

why kerala vaccination failed ? malappuram anti vaccinetion team working ? what is the reason anti vaccineation in kerala malappuram calicut





കേരളത്തിലെ കുട്ടികൾക്ക് നൽകുന്ന പ്രധിരോധ  വാക്സിൻ വിതരണം അവതാളത്തിൽ. അഴിമതി മൂലം നിരവധി കുട്ടികൾ മരിച്ചു വീഴുന്നു. dpt വാക്സിൻ വളരെ അപകടം കൂടുന്നു. രാത്രിയിൽ കുട്ടി മരിച്ചു പോകുന്നു. എന്നാൽ കാരണം എന്താണെന്നു രക്ഷിതാക്കളെ അറിയിക്കുന്നില്ല .. കുറെ കുട്ടികൾ മന്ദ ബുദ്ധികളും ഓട്ടിസം ബാധിച്ചവരും ആകുന്നു.. ഇതിനും കാരണം രക്ഷിതാക്കൾ അറിയുന്നില്ല അല്ലെങ്കിൽ അറിയിക്കുന്നില്ല.

click here :-
https://www.facebook.com/OnlineHumanRights/videos/1746155962304716/

https://www.facebook.com/OnlineHumanRights/videos/1746201152300197/

https://www.facebook.com/OnlineHumanRights/videos/1746155962304716/

https://www.facebook.com/OnlineHumanRights/photos/a.1376475472606102.1073741828.1376449849275331/1745966505656995/?type=3&theater

മലപ്പുറം dmo ആരും വാക്സിൻ എടുക്കുന്നില്ല 

വാക്സിൻ ഫോം 


https://www.facebook.com/OnlineHumanRights/posts/1745039719083007

kerala vaccinetion agrement form downlad , dpt vaccine, polio vaccine, oral polio vaccine, bcg vaccine form download india kerala ,



കേരളത്തിൽ വാക്സിൻ നിർബന്ധമാക്കുമ്പോഴും വാക്സിൻ എടുത്തു തളർന്ന കുട്ടികൾക്ക് വരെ അവഗണന . പത്രങ്ങളിലും സർക്കാരും ഡോക്ടറും ഇവരെ പുച്ഛിച്ചു തള്ളുന്നു.
എന്ന് അന്വേഷിച്ച INTERNATIONAL HUMAN RIGHTS ASSOCIATION ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ ;വാക്സിൻ എടുത്തു മാരക അസുഖങ്ങളായി മാറിയവരുടെ ഫോൺ കാളുകൾ നിങ്ങൾ കേട്ടു നോക്കു .
കേരളത്തിൽ നിരവധി വാക്സിൻ നൽകി അപകടങ്ങൾ
മന്ദ ബുദ്ധികളായ കുട്ടികളുടെ എണ്ണം കേരളത്തിൽ കൂടുന്നു.
എൻഡോ സൾഫാൻ ദുരിതം അനുഭവിക്കുന്ന പോലെ കേരളത്തിൽ നിരവധി പേർ !
സർക്കാരും ആരോഗ്യ വകുപ്പും ഡോക്ടർമാരും ഇതിനെതിരെ കണ്ണടക്കുന്നു !
വാക്സിൻ എടുത്ത നിരവധി മന്ദ ബുദ്ധികളായ കുട്ടികളുടെ എണ്ണം കേരളത്തിൽ കൂടുന്നു.
തളർന്നു കിടക്കുന്നവരും ഓട്ടിസം അഥവാ ബുദ്ധിമാന്ദ്യം സംഭവിച്ചവരുടെയും നിരവധി ഫോൺ കാളുകൾ ഇപ്പോഴും HUMAN RIGHTS നു ലഭിച്ചു കൊണ്ടിരിക്കുന്നു.
*************************************
കേരളത്തിൽ വാക്സിൻ നിർബന്ധമാക്കുമ്പോഴും ജനങ്ങൾ എന്തു കൊണ്ടു വാക്സിൻ എടുക്കുന്നില്ല എന്ന് അന്വേഷിച്ച INTERNATIONAL HUMAN RIGHTS ASSOCIATION ന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.https://www.facebook.com/OnlineHumanRights/photos/a.1376475472606102.1073741828.1376449849275331/1676699032583743/?type=3&theater
എൻഡോ സൾഫാൻ ദുരിതം പോലെ വാക്സിൻ നൽകി ദുരിതമനുഭവിക്കുന്നത് പതിനായിരത്തിൽ പരം കുട്ടികൾ. AEFI പഠന കമ്മിറ്റി ഇത്തരം കേസുകൾക്കെതിരെ കണ്ണടക്കുന്നു. ഓട്ടിസം കൂടുമ്പോഴും വേണ്ട രീതിയിലുള്ള പഠനം നടത്താതെ അജ്ഞാതം എന്ന് പറയുന്നു. വാക്സിൻ എടുക്കാത്ത ഒരു കുട്ടിക്ക് പോലും ഓട്ടിസം വന്നിട്ടില്ല എന്ന് IHRA യുടെ പഠനത്തിൽ വ്യെക്തമായി.
കേരളത്തിൽ വാക്സിൻ മരണം 100 പരം, അപകടം പതിനായിരത്തിൽ പരം,https://www.facebook.com/OnlineHumanRights/posts/1645299115723735ഇതിൽ മലപ്പുറം ജില്ലയിലാണ് കൂടുതൽ സംഭവിച്ചിരിക്കുന്നത്.https://www.facebook.com/OnlineHumanRights/posts/1735587020028277ഇവരുടെ മെഡിക്കൽ റിപ്പോർട്ട് പൂഴ്ത്തിവച്ച ആരോഗ്യ വകുപ്പ് ഒരു നിയമവും പാലിക്കാതെ വാക്സിൻ അപകടവും മരണവും വിവിധ നുണകൾ പറഞ്ഞു രക്ഷിതാക്കളെ ചതിച്ചു. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസ് വ്യാജ മീറ്റിങ് കൂടി മിനിട്സ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ച രേഖ IHRA ക്കു ലഭിച്ചു.IHRA ഇറക്കിയ വാക്സിൻ ഫോം ഒപ്പിടീച്ചു വാങ്ങി സൂക്ഷിക്കുന്നവരുടെ കുട്ടികൾക്ക് വാക്സിൻ പാർശ്വഭലം സംഭവിച്ചാൽ എല്ലാ വിധ നിയമ സഹായവും നൽകാം എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ നിരവധി പേര് ഫോം ഡൗൺലോഡ് ചെയ്തു. എന്നാൽ വിവിധ നുണകൾ പറഞ്ഞും ഭീക്ഷണിപ്പെടുത്തിയും വീട്ടിൽ കയറി ഇറങ്ങുന്ന ആരോഗ്യ പ്രവർത്തകരും ആശാ വർക്കരും ഈ ഫോം ഒപ്പിടാൻ വിസമ്മതിച്ചു. തങ്ങളുടെ കുട്ടിക്ക് ആര് , എന്തു കുത്തി കയറ്റുന്നു , ഈ മാറുന്നു കമ്പനിയുടെ പേര് , കാലാവധി കഴിഞ്ഞ മരുന്നാണോ , വാക്സിൻ നൽകിയാൽ അമിത പനി എന്നിവ വന്നാൽ ആരെ ബന്ധപ്പെടണം എന്ന ഈ ഫോം പൂരിപ്പിക്കാനോ ഒപ്പിടാനോ ഇവർ തയാറാകുന്നില്ല.
ഇത്തരം കേസുകൾ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വാക്സിനേഷൻ എന്നാൽ ജനങ്ങൾ ജനങ്ങളുടെ ഇഷ്ടത്താൽ ജനങ്ങൾ തന്നെ നടപ്പിലാക്കുന്ന പ്രക്രിയയാണ് എന്ന് അറിയിച്ചു.അതിനാൽ ആരോഗ്യ വകുപ്പ് ഇത്തരം വാക്സിൻ അപകടത്തിന് ഉത്തരവാദി അല്ല എന്നും, ഇത്തരം കേസുകൾക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം നില്കിയിട്ടില്ല എന്നും ഇതിനു പണമില്ല എന്നും അറിയിച്ചു. ജങ്ങൾ പരാതി നൽകാത്തതിനാൽ അങ്ങോട്ടു കൊണ്ടു പോയി നഷ്ടപരിഹാരം നൽകാൻ കഴിയില്ല എന്ന് മനുഷ്യാവകാശ കമ്മീഷനും പറഞ്ഞു. എന്നാൽ ജനം പരാതി നൽകുമ്പോൾ വ്യാജമായ റിപ്പോർട്ടും, aefi നിയമം പാലിക്കാതെയും ഒരു ലാബ് പരിശോധന പോലും നടത്താതെ മറ്റു കാരണങ്ങൾ ഏഴുതി നൽകുന്നതിനാൽ ഏത് കോടതിയിൽ പോയാലും ജനത്തിനു നീതി ലഭിക്കാത്തനിനാലാണ് ജനം ഈ കേസിൽ നിന്നു പിൻവാങ്ങുന്നത് എന്ന് ihra ക്ക് ബോധ്യമായി.
വാക്സിൻ നൽകുന്നത് രാജ്യത്തിനു വേണ്ടിയാണ് എന്നും ചിലപ്പോൾ ചില കുട്ടികൾക്ക് പാർശ്വ ഫലം സംഭവിക്കും എന്നും, പേപ്പട്ടി കടിച്ചാൽ നിങ്ങൾ വാക്സിൻ എടുക്കുകയില്ലേ എന്ന ചോദ്യവുമായി ഒരു പറ്റം ആരോഗ്യ പ്രവർത്തകർ ഇറങ്ങുമ്പോൾ , എന്തോ സൾഫാൻ അപകടം സംഭവിച്ച പോലെ നിരവധി കുട്ടികൾക്ക് ആര് നീതി നൽകും എന്നും, എന്തു കൊണ്ടാണ് ഡോക്ടർ മാരും ആരോഗ്യ പ്രവർത്തകരും കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിക്കാത്തത് എന്ന ചോദ്യത്തിനും, ഇത്തരം മാരക side effect പറ്റിയ കുട്ടികളെ ഇനിയും ഒരു പരിശോധനയും ഇല്ലാതെ ഈ വാക്സിൻ വീണ്ടും നൽകിയില്ലെങ്കിൽ ഇവർക്ക് സ്കൂൾ പ്രവേശനം നിക്ഷേധിക്കുമോ എന്ന ചോദ്യത്തിന് ഒന്നും ഇവർ മറുപടി നൽകുന്നില്ല. ഇത്തരം ഉദ്യോഗസ്ഥർ കാരണമാണ് പ്രധിരോധ വാക്സിൻ എടുക്കാൻ ജനം മടിക്കുന്നത്.ഈ നിയമം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിലും കേന്ദ്ര AEFI കമ്മിറ്റിക്കും വകുപ്പ് തല നടപടിക്കു വേണ്ട രേഖകൾ IHRA തയ്യാറാക്കി കേസ് ഫയൽ ചെയ്യാം IHRA കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.
ആയതിനാൽ ഇത്തരം കേസുകൾ നിങ്ങളുടെ കുട്ടിക്ക് കണ്ടാൽ ഉടനെ ഞങ്ങളെ അറിയിച്ചാൽ നഷ്ടപരിഹാരത്തിന് വേണ്ടി നിയമ സഹായം ഞങ്ങൾ നൽകുന്നതാണ്.https://www.facebook.com/OnlineHumanRights/posts/1742287486024897
3 പേജുള്ള വാക്സിൻ ഫോം ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക .ഈ ഫോം സ്കൂൾ അധികൃതർക്കും സൂക്ഷിക്കാവുന്നതാണ്. ഈ ഫോമിൽ ihra യെ ബന്ധപ്പെടേണ്ട ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്. ഫോം നേരിട്ടു ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
http://pdfsr.com/pdf/vaccination-form.pdf
https://www.sendspace.com/file/6wldpm

how to ignore vaccine in kerala malappuram districs children not taken vaccinetion , why vaccinetion dpt pentavalant polio oral poliyo vaccine in kerala

PLEASE CLICK HERE THIS LINK

https://www.facebook.com/OnlineHumanRights/videos/1746317315621914/

എന്തുകൊണ്ടാണ് മലപ്പുറം ജില്ലയിൽ ആരും കുട്ടികൾക്ക് വാക്സിൻ നൽകാൻ മടിക്കുന്നത്??? ഇതാണ് സത്യം ഇത് ഓഗസ്റ്റ് 2013ലെ കണക്കുകൾ മാത്രം. Please Share
Click Setting Just click HD & watch

vaccine scam in kerala, drug and vaccine company scam minister in health minister kerala

ജനങ്ങളുടെ ആരോഗ്യത്തിലും വലുത് ഉദ്യോഗസ്ഥർക്ക് പണമാണ്,സൂക്ഷിക്കുക.
കേരളത്തിലെ ആരോഗ്യ മന്ത്രിമാർക്കും ആരോഗ്യ വകുപ്പിനും ജില്ലാ മെഡിക്കൽ ഓഫീസർ മുതൽ ഡോക്ടർമാർക്ക് വരെ മരുന്നു കമ്പനികൾ കൊടുക്കുന്നത് കോടികളാണ് . ഇത്തരം മരുന്ന് നൽകി മരിച്ചത് 100 ഓളം കുട്ടികളും സ്ത്രീകളും ,വരും ദിവസങ്ങളിൽ കൂടുതൽ വാർത്തകൾ വരുമെന്ന് വിശ്വസിക്കാം .
600 കോടിയുടെ വെട്ടിപ്പ് : മുന്‍ മന്ത്രി ശിവകുമാറിനെതിരേ വിജിലന്‍സ് പരിശോധന; വാങ്ങിയത് മൂന്ന് ആശുപത്രികള്‍?
പത്തനംതിട്ട: കണക്കില്‍ കവിഞ്ഞ സ്വത്ത് സന്പാദിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്ന് മുന്‍ മന്ത്രി വിജിലന്‍സിന്‍റെ ദ്രുത പരിശോധന. കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി, ബന്ധുക്കളുടെ പേരില്‍ മൂന്ന് ആശുപത്രികള്‍ വാങ്ങിയതായി ആരോപിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ദ്രുതപരിശോധന തുടങ്ങിയത്. ആരോഗ്യമന്ത്രിയായിക്കെ, ശിവകുമാര്‍ ആധുനിക ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 600 കോടിയുടെ വെട്ടിപ്പ് നടത്തിയതായും ഈ പണം ഉപയോഗിച്ചാണ് ആശുപത്രികള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരം, അടൂര്‍, കാട്ടാക്കട എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ വാങ്ങിയത്. തിരുവനന്തപുരത്തുള്ള എസ്.കെ. ആശുപത്രി അമേരിക്കയിലുള്ള ഭാര്യാ സഹോദരന്‍റെ പേരിലാണ്. മറ്റ് രണ്ട് ആശുപത്രികള്‍ അടുത്ത ബന്ധുക്കളുടെ പേരിലാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ബിനാമി ഇടപാടിലൂടെ ശിവകുമാര്‍ വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുണ്ട്. ദ്രുതപരിശോധനയില്‍ ശിവകുമാറിനെതിരേ തെളിവുകള്‍ ലഭിച്ചതായാണു സൂചന. അതിനാല്‍ െവെകാതെ എഫ്.ഐ.ആര്‍ തയാറാക്കി കേസ് അന്വേഷണം ആരംഭിക്കും. ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയില്‍ വി.എസ്. ശിവകുമാര്‍ ബന്ധപ്പെട്ടിട്ടുള്ള വന്‍കിട കന്പനികള്‍, അവരുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ എന്നിവ നിരീക്ഷിച്ചിട്ടുണ്ട്.
യു.ഡി.എഫ്. സര്‍ക്കാരിന്‍റെ കാലത്ത് ദേവസ്വം വകുപ്പുകൂടി െകെകാര്യം ചെയ്തിരുന്ന ശിവകുമാറിന്‍റെ സഹായത്തോടെ സഹോദരനും ദേവസ്വം സെക്രട്ടറിയുമായ വി.എസ്. ജയകുമാര്‍ ശബരിമലയില്‍ അഴിമതി നടത്തിയതെന്നും ആരോപണമുണ്ട്. 2012-ല്‍ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരിക്കെ മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന കുത്തക ലേലത്തില്‍ 3.84 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിന് വരുത്തിവച്ചതിനു പിന്നില്‍ വി.എസ്. ജയകുമാറിനു പങ്കുണ്ടെന്നാണു വിജിലന്‍സിന്‍റെ കണ്ടെത്തല്‍. ഈ ഇനത്തില്‍ കരാറുകാരുമായി ഉണ്ടാക്കിയ രഹസ്യധാരണയെത്തുടര്‍ന്ന് വന്‍തുക ജയകുമാര്‍ സന്പാദിച്ചതായും പരാതിയില്‍ പറയുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിജിലന്‍സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ട രണ്ടാമത്തെ മുന്‍ യു.ഡി.എഫ്. മന്ത്രിയാണ് വി.എസ്. ശിവകുമാര്‍. നേരത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയുടെ പേരില്‍ സ്വന്തക്കാര്‍ക്ക് പ്രവൃത്തികള്‍ പകുത്തു നല്‍കി ആകെ തുകയുടെ മുപ്പതു ശതമാനം സ്വന്തമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് മുന്‍ റവന്യൂ മുന്ത്രി അടൂര്‍ പ്രകാശിനെതിരെ ദ്രുത പരിശോധനയ്ക്ക് വിജിലന്‍സ് ഉത്തരവിട്ടിരുന്നു.
***
കേരളത്തിൽ കുട്ടികൾക്ക് നൽകുന്ന പ്രധിരോധ വാക്സിൻ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതും ,മരുന്നു പരീക്ഷണം നടത്തി എന്നും ഇതിനായി ആരോഗ്യ മന്ത്രി ഈ മരുന്നു കമ്പനിയുടെ കൈയ്യിൽ നിന്ന് കോഴ വാങ്ങിഎന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനു നൽകിയ കേസിൽ പരാതി നൽകിയിരുന്ന കോപ്പി. ഇനി എറണാകുളം DM O ,PHC ഓഫീസർ ഇതിനായി വ്യാജരേഖ ചമച്ചത് തെളിവ് സഹിതം പരാതി വിജിലൻസിന് IHRA കൈമാറും .ഇത്തരത്തിലുള്ള വാക്സിൻ നൽകി കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ 100 ഓളം കുട്ടികൾ മരിച്ചു എന്നും 10000 ത്തിൽ പരം കുട്ടികൾക്ക് പാർശ്വഭലം സംഭവിച്ചു എന്നും ഉള്ള രേഖകൾ കാണിച്ച് IHRA വാർത്തയാക്കിയിരുന്നു.

vaccine scam in india ,kerala polio vaccine , dpt vaccine school admission strict order, children vaccineshan good കേരളത്തിൽ കുട്ടികൾക്ക് നൽകുന്ന പ്രധിരോധ വാക്സിൻ

കേരളത്തിൽ കുട്ടികൾക്ക് നൽകുന്ന പ്രധിരോധ വാക്സിൻ കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതും ,മരുന്നു പരീക്ഷണം നടത്തി എന്നും ഇതിനായി ആരോഗ്യ മന്ത്രി ഈ മരുന്നു കമ്പനിയുടെ കൈയ്യിൽ നിന്ന് കോഴ വാങ്ങിഎന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനു നൽകിയ കേസിൽ പരാതി നൽകിയിരുന്ന കോപ്പി. ഇനി എറണാകുളം DM O ,PHC ഓഫീസർ ഇതിനായി വ്യാജരേഖ ചമച്ചത് തെളിവ് സഹിതം പരാതി വിജിലൻസിന് IHRA കൈമാറും .ഇത്തരത്തിലുള്ള വാക്സിൻ നൽകി കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ 100 ഓളം കുട്ടികൾ മരിച്ചു എന്നും 10000 ത്തിൽ പരം കുട്ടികൾക്ക് പാർശ്വഭലം സംഭവിച്ചു എന്നും ഉള്ള രേഖകൾ കാണിച്ച് IHRA വാർത്തയാക്കിയിരുന്നു.

watch this link 
https://www.facebook.com/OnlineHumanRights/posts/1746706522249660